താൾ:GkVI22cb.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

ത് ഒന്നും ഇവൻ പ്രവൃത്തിച്ചു എന്നു വന്നില്ലല്ലൊ— അതുകൊണ്ട് അവ
നെ ശിക്ഷിച്ചു വിട്ടു തരാം എന്നു പറഞ്ഞു (ലൂ.)

ഉത്സവന്തൊറും പുരുഷാരത്തിന്നു തെളിഞ്ഞ ഒരു ചങ്ങലക്കാ
രനെ വിട്ടുകൊടുക്കുന്നതു നാടുവാഴിക്ക് മൎയ്യാദ തന്നെ— അന്നു(യെശു)
ബറബ്ബാ എന്നു ചൊല്ക്കൊണ്ട ഒരു ചങ്ങലക്കാരൻ അവൎക്കു ഉണ്ടായി
രുന്നു— അവൻ മറ്റവരുമായി കലഹിച്ചു നഗരത്തിൽ തന്നെ കുല
ചെയ്തതിനാൽ തടവിൽ ആക്കപ്പെട്ടവൻ— പിന്നെ പുരുഷാരം ക
രെറിവന്നു അവൻ തങ്ങളൊട് നിത്യം ചെയ്യുമ്പൊലെ ചെയ്യെ
ണം എന്നു പ്രാൎത്ഥിച്ചു തുടങ്ങി— അതുകൊണ്ട് ജനങ്ങൾ കൂടി വന്ന
പ്പോൾ പിലാതൻ അവരൊട് പെസഹയിൽ നിങ്ങൾ്ക്ക് ഒരുത്തനെ വിട്ടു
കൊടുക്കുന്നതു മൎയ്യാദ ആകുന്നുവല്ലൊ ബറബ്ബാ എന്നവനൊ ക്രീസ്തൻ
എന്നുള്ള യെശുവൊ ആരെ നിങ്ങൾ്ക്ക് വിട്ടു തരെണ്ടത് എന്നു പറ
ഞ്ഞു— മഹാപുരൊഹിതർ അസൂയ കൊണ്ട് അവനെ എല്പിച്ചത്
തനിക്കു ബൊധിക്കയാൽ അത്രെ— പിന്നെ ന്യായാസനത്തിൽ ഇ
രുന്നപ്പൊൾ അവന്റെ ഭാൎയ്യ ആളയച്ചു നീയും ആ നീതിമാനുമായി
ഇടപെടരുതെ— അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ
പാടുപെട്ടുപൊയി സത്യമെന്നു പറയിച്ചു— (മ. മാ. ലൂ.)

എന്നാറെ ബറബ്ബാവെ ചൊദിപ്പാനും യെശുവെ സംഹരി
പ്പാനും മഹാപുരൊഹിതരും മൂപ്പരും പുരുഷാരങ്ങളെ ഇളക്കി സമ്മതി
പ്പിച്ചു— പിന്നെ നാടുവാഴി അവരൊട് ഈ ഇരുവരിൽ ഏവനെ നിങ്ങ
ൾ്ക്കു വിടുവിപ്പാൻ ഇഛ്ശിക്കുന്നു എന്നു പറഞ്ഞു തുടങ്ങിയാറെ— ഇവനെ
നീക്കിക്കളക ഞങ്ങൾക്ക് ബറബ്ബാവെ വിട്ടുതരെണം എന്നു ഒക്ക ആ
ൎത്തു വിളിച്ചു— പിലാതൻ യെശുവെ വിടുവിപ്പാൻ മനസ്സാകകൊണ്ടു പി
ന്നെയും അവരൊട് വിളിച്ചു പറഞ്ഞു— എന്നാൽ ക്രീസ്തൻ എന്നുള്ള
യെശുവെ എന്തു ചെയ്യെണ്ടു— എന്നാറെ അവനെ ക്രൂശിക്ക ക്രൂശി
ക്ക എന്ന് അവർ എതിരെ വിളിച്ചു— മൂന്നാമതും അവരൊട് അവൻ

14

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/117&oldid=194512" എന്ന താളിൽനിന്ന് ശേഖരിച്ചത്