ദേഹമിവിടെക്കളകെന്നുറച്ചിതു
മാകന്ദബാണനെപ്പോലെ വർകളും
വൈകുണുകുണ്ഠിതമാർ കണ്ടിതത്രയെ
ന്നേകദേശം?ഭിയാ ലോകേശനോ ക്രശൻ.
പാകാരിയാകിലോ ചാകാതെ കാ ത്തവൻ.
യാഗാംശഭോജികലൾക്കാകാതെ കാലമായ്
ഈവണ്ണമാകണ്ണ്യമേവുന്ന ദേവന്നോ
രാപന്നകാരുണ്യപൂർണ്ണമായ് മാനസം
നല്ലവിതം;ദോഷമെല്ലാം നമുക്കായി;-
തെല്ലാരുമായാന്തു;ചോവല്ലാശൂ ചൊല്ലു നീ
എന്നിപ്രഭോരാജ്ഞ വന്നിപ്പുറം ചൊന്ന
നന്ദിപ്രഭാവത്തെ വണ്ണിപ്പുതാരുതപ്പോൽ .
മുന്നേ കടന്നു മുകുന്ദനെഴുന്നള്ളി;
പിന്നാലെ ബ്രഹ്മനും പിന്നേ മഹേന്ദ്രനും
പില്പാടു വഹ്ന്യാദിദികപാലകന്മാരു
മപ്പോലെയെല്ലാരുമപ്പോല്പെതരുത്വരം.
മുല്പാടു ചെന്നു ശരൽ പാണ്ഡുമോഘഭാ
കല്പനിരിപ്പൊരു കാരുണ്യവിഗ്രഹം
ഉൽപാടിതാശേഷദുഷ്പാപഗഷ്പം സ
മുൽപാദിതാനന്ദചിൽപ്രഭാവപ്രഭം
അഭ്രാപഗാതോയവിഭാജികോടീര
സർപ്പാവലീലീഢശൂഭ്രാംശൂശേഖരം
ദർപ്പകാംഗസ്വദതൃപ്തഫാലേക്ഷണം
നിർഭാനുക്രോശഗർഭിതാക്ഷിദ്വയം
അല്പംഹാസാക്ഷി പ്തകർപ്പൂരവിഭ്രമം
വിഷ്ഫുരൽകണ്ഡലം സുപ്രസന്നാനനം
സസ്മിതഘാപലീലാപരം നന്ദിനാ
ഭസ്മഭാസംക്രാന്തികർബുരകന്ധരം
ഹുൽപൂരിചിൽപരിപാകപരിമള
ലുബ്ളവക്ഷോലഗ്നരുദ്രാക്ഷമക്ഷികം
ദോർഭിസ്രൂശൂലം കഠാരം മൂഗം ചാപി
ബിഭ്കാണമശ്രാന്തജല്പാകകങ്കണം
സുസ്ഥിതം മുത്യുജ്ഞയം കൃത്തിവാസസം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.