താൾ:Girija Kalyanam 1925.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിക്കനേ വന്നിടംപുക്കനേരം ഭിയാ
രുക്നരുക്കേതകീകഗ്മളങ്ങൾ മഹാ
തിഗ് മമുൾദുഗ്ഗമുൾപ്പുക്കെളിക്കുന്നതും
കോമളത്വം കണ്ടു കാണ്മംനിതെപ്പൊഴും
കാമനിതുപോലെ തീത്തു തുണീയുഗം.
വജ്രിതൻ മൌലിമേൽ വച്ച കിരീടത്തീ-
ലുജ്ജ്വലയായുള്ള വജ്രരത്നാവലി‌
തച്ചെടുപ്പിച്ചുടാൻ തച്ചരിൽ മുമ്പനാം
വിശ്വകാനാവിനോടിച് ഛകേൾപ്പിച്ചുടൻ
മെച്ചമായ് വച്ചുചമച്ച മണിച്ചില
മ്പുള്ള്വലം തീർച്ചയിൽ ചേർച്ചയും വാഴ്ചയും
ഉച്ചമൊന്നിൽ സ്വരം ഷഡ്ജമിണയിലും
നിശ്ചലേപി സ്ഥിതം നിവ്വലും ശിഞ്ജിതം
പിച്ചയായ് ക്കൊണ്ടന്നു കാഴ്ചയായ്വച്ചുകേ
നിശ്ചതം ദേവരിൻ തൃച്ചരണരബുണു
വച്ചലംകൃത്യ മാമുച്ചൈക ഗ്രഹി
ച്ചാച്ചയും നേരച്ചയും വേഴ്ചയിൽ കൈക്കൊണ്ടു
മജ്ജയേ സജ്ജയായ് വിശ്വനാഥേ! വിര-
ഞ്ഞുൾച്ചിരിവച്ചസഘ്യാച്ചലൽക്കാരുണ്യ
പിച്ഛിലമാനസം ശശ്വന്നിരാശ്രയ
നിജ്ജനമാനന്ദമജ്ജനം തന്നു ക
ല്പിച്ചരുളായ്തിറൊമ്മച്ചപോം നിശ്ചയം
ലജ്ജയാ മേവുന്ന സജ്ജമസംസദീ-
തൃചൃതസോദരി ദുശ്ച്യവനാത്ഥിത
തൃച്ചെവിക്കൊൾകയാൽ തച്ചിരോപാസിതാ
വർജ്യമല്ലെന്നുവച്ചച്ചൈരതാദരി-
ച്ചച് ഛമെക്കോണ്ടോണിയിച്ചു പാദദ്വസേ
തുച്ചൈസ്തയോദ്യത്തദപന്ചച് ഛവിച് ഛടാ
ഗ്രച്ഛചിഛൂരണരണച്ചാരുചാരിണീ
വിശ്വം തണുപ്പിച്ചു വിജ്വരമാക്കിനാ-
ളാശ്വസവും വന്നു നിർജ്ജരാണാം തദാ?
അപ്പുറം പാക്കിഥോമൽപ്പുറങ്കാലഗം
മപ്പുറം തോൽക്കാമാറത്തുതാകാരമായ്
ചൊൽപ്പെറും കല്പകനൽപ്പുതുപ്പുങ്കല












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/52&oldid=160370" എന്ന താളിൽനിന്ന് ശേഖരിച്ചത്