ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൭൦-
- ന്നും പോകുന്നതുവരെ വേറെ ആരും അവിടെ നിന്ന് അയാ
- ളെ അട്ടിക്കളഞ്ഞില്ലെന്നു വന്നേക്കാം അയാളിലും ബലവാ
- നായ മറ്റൊരാൾ ഒരുസമയം അയാളെ സ്ഥാനഭൃഷ്ടനാക്കി
- എന്ന് വന്നേക്കാം.“കയ്യൂക്കുള്ളവൻ കാര്യക്കാരൻ"എന്നുത
- ന്നെയായിരുന്നു അക്കാലത്തെ മര്യാദ.ഈ നിലയിൽ ആ
- രെങ്കിലും ഭൂസ്വത്തുണ്ടെന്നുവിചാരിപ്പാൻ പാടുണ്ടോ?ഇല്ല.
- മനുഷ്യവർഗ്ഗം ആദ്യം ഇങ്ങിനെ ഇരുന്നതിനാൽ നിന്നു
- ക്രമേണ പരിഷകാരത്തെ പ്രാപിച്ചുവന്നു.മേൽവിവരിച്ചവരി
- ൽ നിന്ന് അല്പം ഭേദപ്പെട്ടവരും പരിഷ്കാരം കുറച്ചൊന്ന് ല
- ഭിച്ചവരും ആയ രണ്ടാമത്തെ തരക്കാരുടെ സമ്പ്രദായം ഇനി
- പ്പറയാം.ഇവർ ഓരോരോ സംഘക്കാരായിച്ചേർന്നു പശു ആ
- ടു മതലായ ഇണക്കു മൃഗങ്ങളെ ശേകരിച്ച് ഓരോ ദിക്കിൽ
- താമസിച്ചും സഞ്ചരിച്ചും വന്നവരായിരുന്നു.
- ഓരോരോസംഘത്തിൽ വളരെ ആളുകൾ ഉണ്ടായിരുന്നു,
- എങ്കിലും അവരെല്ലാം ഒരാളുടെ പുത്രപൌത്രസൌദര്യന്മാരാ
- ണെന്നാണ് വിചാരിച്ചിരുന്നത്.വാസ്തവം ഏതുവിധമായി
- രുന്നാലും അവരുടെ വിചാരം അങ്ങിനെയായിരുന്നു.ഭൂമിയിൽ
- സ്ഥലം അധികരിച്ചും ആളുകൾ കുറഞ്ഞുംആയിരുന്നതിനാ
- ൽ പടുമുളയായി ഉണ്ടാകുന്ന കായ്കനികൾ തന്നെ അന്നെത്തെ
- കാലത്തെ ആളുകൾക്ക് ഭക്ഷണത്തിന് ധാരാണമായിരുന്ന
- തുകൊണ്ട് വേറെ വിധംഉണ്ടാക്കേണ്ടുന്ന അദ്ധ്വാനം അവർ
- ചെയ്തിരുന്നില്ല.
- ആപ്രവൃതിഷീലമുണ്ടായിരുന്നുവോ എന്നുതന്നെ വളരെ
സംശയമാണ്.ഒരാൾ തനിച്ചുനടക്കുന്നതിനേക്കാൾ യാ തൊരു പീനൽകോഡും ഇല്ലാത്ത അന്നെത്തെ കാലത്തു കൂട്ടംകൂ ട്ടമായി നടക്കുകതന്നെ എന്ന എന്നു വിചാരിച്ചായി രിക്കണം ഇവർ കൂട്ടംകൂട്ടമായി സഞ്ചരിച്ചുവന്നിരുന്നത് എ ന്നാണ് ഊഹിക്കേണ്ടത്.
ഒരു ട്രിക്കിൽതന്നെ വളരെക്കാലം താമസിക്കുന്നതായാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.