താൾ:Gadya Ramayanam (Kadhanandhini) 1927.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം 161 പരിലസിക്കുന്ന ഭവാന്റെറ മുഖം ധന്യന്മാർക്കല്ലാതേ എന്നെപ്പോലെയുളള ദുർഭഗന്മാർക്ക് കാണാൻ കഴി യുമോ!

 ഈ   വണ്ണം  പലതും   പറഞ്ഞു  വിലപിക്കുന്ന   ലക്ഷ്മ

ണനെ,ഏതു വിപത്തിലും മനസ്സിളക്കാത്ത രാമൻ സാ ന്ത്വനം ചെയ്തു ധൈർയ്യപ്പെടുത്തി. രാമൻ-എടോ, നാവ്യാഘ്രനായ ലക്ഷ്മണ , നീ ഒട്ടും

    വിഷാദിക്കേണ്ട . ഞാനുളളപ്പോൾ  ഈ  രാക്ഷസൻ
    ജീവിക്കുയില്ല. ഇവന്റെ  വലതുകൈ   നീ  ഉടൻ   ഛേ
    ദിക്കുക.  ഞാൻ ഇതാ ഇവന്റെ   ഇടതു     കൈ  മുറി
    ച്ചു കഴിഞ്ഞു.
          അങ്ങിനെതന്നെ രാമൻ ചെയ്തു.ആകബന്ധന്റെറ 
ഇടതു കൈ ,  ഏറ്റവും  മൂർച്ച  ക്കൂടിയ വാൾകൊണ്ട്   എ
ളളിൻ  തണ്ടിന്ന പോലെ  രാമ മുറിച്ച്  തളളി  രാമൻപ
റഞ്ഞതു പോ ലെ ലക്ഷ്മണൻ  ആ  രാക്ഷസന്റെ വലതു
കൈ  തന്റെ   കൈവാളാൽ ഛേദിച്ചു . എന്നിട്ട് , തന്റെ
അരികെ  നില്കുന്ന  രാമനെ നോക്കി , ആ  കബന്ധന്ററ
പളളയിൽ  സൌമിത്രി  തന്നെ  ഊക്കോടെ  ഒരു  വെട്ടു
കൊടുത്തു.  അതോടു കൂടി ആ  പെരും കൂറ്റനായ   രാക്ഷ
സൻ  ചത്തു  വീണു.  ഉടനേ അവന്റെറ  ദേഹത്തിൽ  നി
ന്നു ദിവ്യദർശനനായ  ഒരു പുരുഷൻ  ആവിർഭവിച്ച്  ആ
കാശത്തിലേക്കുയർന്നു് അവിടെ സൂർയ്യനെന്നപോലെ ജ്വ
ലിച്ചുകൊണ്ട്  നിൽക്കുന്നത്   കാണായിവന്നു.
രാമൻ-ഭവാൻ  ആരെന്നു , ഇഷ്ടമുണ്ടെങ്കിൽ.  പറഞ്ഞാ

ൽ കൊളളാം. ഈ സംഭവം വളരെ വിചിത്രം ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadya_Ramayanam_(Kadhanandhini)_1927.pdf/29&oldid=159506" എന്ന താളിൽനിന്ന് ശേഖരിച്ചത്