ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 182 —
കൂടി സ്വൎഗ്ഗത്തേക്കു കയറി. എലീയായുടെ ശക്തിയും
ആത്മാവും എലീശായുടെ മേൽ ഇറങ്ങിവന്നു.
പിന്നേ എലീശാ ഇസ്രയേല്യർ സ്വൎണ്ണംകൊണ്ടു
ള്ള കാളയെ പൂജിക്കുന്ന ബേഥേൽ എന്ന സ്ഥല
ത്തേക്കു പോകുമ്പോൾ ബാല്യക്കാർ എതിരേറ്റു അ
വനെ കളിയാക്കി: "മൊട്ടത്തലയാ, കയറി വാ"
എന്നു വിളിച്ചു. അതുകൊണ്ടു അവൻ അവരെ
യഹോവനാമത്തിൽ ശപിച്ചാറെ കാട്ടിൽനിന്നു രണ്ടു
കരടികൾ പാഞ്ഞു വന്നു ആ പരിഹാസികളായ
൪൨ പേരെയും കീറിക്കളകയും ചെയ്തു.
2. അനന്തരം എലീശാ ഒരു സ്ഥലത്തു വന്നു
ഒരു ദീൎഘദൎശിയുടെ വിധവ അവനെ കണ്ടപ്പോൾ:
"എന്റെ ഭൎത്താവു മരിച്ചു പോയി, ഇപ്പോൾ കട