128 Psalms, XCVIII. XCIX, സങ്കീൎത്തനങ്ങൾ ൯൮. ൯൯.
൯൮. സങ്കീൎത്തനം.
സ്വജനത്തെ വീണ്ടെടുക്കുന്ന കൎത്താവെ (൪) എല്ലാ വിപത്തിലും (൭) എ
ങ്ങും സ്തുതിക്കേണം.
കീൎത്തന.
1 യഹോവെക്കു പുതിയ പാട്ടു പാട്ടു പാടുവിൻ (൯൬, ൧)!
കാരണം അവൻ അതിശയങ്ങളെ ചെയ്തു
അവന്റേ വലങ്കൈയും വിശുദ്ധഭുജവും അവന്നു രക്ഷവരുത്തി (യശ.
2 യഹോവ സ്വരക്ഷയെ അറിയിച്ചു [൫൯, ൧൬. ൫൨, ൧൦.
ജാതികൾ കാണ്കേ സ്വനീതിയെ വെളിപ്പെടുത്തി.
3 ഇസ്രയേൽ ഗൃഹത്തോടു തനിക്കുള്ള ദയയും വിശ്വസ്തതയും അവൻ ഓൎത്തു
നമ്മുടേ ദൈവത്തിൻ രക്ഷയെ ഭൂമിയുടേ അറുതികൾ എല്ലാം കാണ്കയും
[ചെയ്തു.
4 സൎവ്വഭൂമിയായുള്ളോവേ യഹോവെക്കു ഘോഷിപ്പിൻ (൬൬, ൧)
പൊട്ടി ആൎത്തു കീൎത്തിച്ചു കൊൾ്വിൻ!
5 കിന്നരം കൊണ്ടു യഹോവയെ കീൎത്തിപ്പിൻ
കിന്നരത്താലും ഗീതസ്വരത്താലും തന്നേ!
6 തുത്താരി കാഹളശബ്ദത്താലും
യഹോവ എന്ന രാജാവിൻ മുമ്പിൽ ഘോഷിപ്പിൻ!
7 സമുദ്രവും അതിൽ നിറയുന്നതും മുഴങ്ങുക (൯൬, ൧൧)
ഊഴിയും അതിൽ വസിക്കുന്നവരും ക്രടേ (൨൪, ൧)!
8 നദികൾ കൈകൊട്ടുക
മലകൾ ഒക്കത്തക്ക ആൎക്കുക (യശ.(൫൫, ൧൨)!
9 യഹോവയുടേ മുമ്പിൽ തന്നേ; അവൻ ഭൂമിക്ക് ന്യായം വിധിപ്പാൻ വരു
ഊഴിക്കു നീതിയിലും [ന്നുവല്ലോ
വംശങ്ങൾ്ക്കു നേരിലും താൻ ന്യായം വിധിക്കും (൯൬, ൧൩).
൯൯. സങ്കീൎത്തനം.
ശക്തിനീതികളോടും ഭരിക്കുന്നവനെ സ്തുതിച്ചു (൬) എല്ലാവരും പാപം വിട്ടു
സേവിക്കേണം.
1, യഹോവ വാഴുന്നു (൯൭, ൧) വംശങ്ങൾ വിറെക്കുന്നു
കെരൂബുകളിൽ വസിക്കുന്നവൻ (വാണു) ഭൂമി കുലുങ്ങുന്നു.
2 യഹോവ ചിയോനിൽ വലിയവനും
എല്ലാ വംശങ്ങൾ്ക്കു മീതേ ഉയൎന്നവനും ആകുന്നു.