താൾ:GaXXXIV5 2.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൨. അ. Isaiah, II. 3

<lg n="വ൩"> നം വെള്ളത്താൽ നിസ്സാരമായതു. നിന്റെ മുമ്പർ വമ്പരും കള്ളൎക്കു
കൂട്ടാളികളും അത്രേ, ഏവനും കൈക്കൂലിയെ സ്നേഹിച്ചും പ്രതിഫലങ്ങളെ
പിന്തുടൎന്നും കൊള്ളുന്നു, അനാഥനു വിധിക്കയും ഇല്ല വിധവയുടെ വാ
</lg><lg n="൨൪"> ദം അവരുടെ മുമ്പിൽ വരികയും ഇല്ല. അതുകൊണ്ടു സൈനൃങ്ങളുടയ
യഹോവ എന്ന കത്താവും ഇസ്രയേലിലേ ശൂരനും ആയവന്റെ അരുള
പ്പാടാവിതു: ഹാ എന്റെ എതിരികളിൽ ഞാൻ പ്രതിക്രിയ നടത്തിശ
</lg><lg n="൨൫"> ത്രുക്കളിൽ പകരം ചെയ്യും. നിന്റെ മേൽ എൻ കൈ തിരിച്ചു ക്ഷാരം
കൊണ്ട്എന്ന പോലേ നിന്റെ കറയെ ഉരുക്കി നിൻ ഈയത്തെ തീ
</lg><lg n="൨൬"> രെ നീക്കുകയും, മുമ്പേ ഉള്ള പ്രകാരം നിന്റെ ന്യായാധിപന്മാരെയും
ആദിയിൽ എന്ന പോലേ നിന്റെ മന്ത്രികളെയും യഥാക്രമം ആക്കുക
യും, പിന്നേ നിണക്കു നീതിപട്ടണം വിശ്വസ്തനഗരം എന്ന പേർ വരി
</lg><lg n="൨൭"> കയുംചെയ്യും. ചീയോൻ ന്യായത്താലും അതിൽ മനന്തിരിയുന്നവർ നീ
</lg><lg n="൨൮"> തിയാലും വീണ്ടെടുക്കപ്പെടും. ദ്രോഹികൾക്കും പാപികൾക്കും ഒക്കത്ത
</lg><lg n="൨൯"> ക്ക ഭംഗമത്രേ. യഹോവയെ വെടിഞ്ഞവർ മുടിഞ്ഞുപോകും. നിങ്ങൾ
കാംക്ഷിച്ച മാവുകളിൽ ഇനി നാണവും നിങ്ങക്ക് തെളിഞ്ഞ പൂങ്കാവു
</lg><lg n="൩൦"> കളിൽ അമ്പരപ്പും തോന്നും. ഇല കൊഴിയുന്ന മാവിന്നും വെള്ളം
</lg><lg n="൩൧"> ഇല്ലാത്ത പൂങ്കാവിന്നും നിങ്ങൾ ഒത്തു ചമയും സത്യം. വിക്രമവാൻ
ശണച്ചണ്ടിയും അവന്റെ കൃതി തീപ്പൊരിയും ആയി ചമഞ്ഞിട്ട് ആരും
കെടുക്കാതേ രണ്ടും ഒന്നിച്ചു കത്തും.
</lg>

II. ൨. അദ്ധ്യായം. (-൫, ൩൦.)

ശേഷത്തിങ്കൽ ഇസ്രയേൽ സകലജാതികളിലും ഉയൎന്നിട്ടുള്ള ഒരു സമാധാ
നരാജ്യം ഉദിക്കേണ്ടതാകയാൽ (൫) ഇപ്പോഴത്തേ ദുൎന്നടപ്പിന്നും വിഗ്രഹാരാധ
നെക്കും (൧൨) മുമ്പേ ശിക്ഷാവിധിനാൾ ആവശ്യം തന്നേ. (൩,൧) യഹൂദ
അരാജകമായി മാഴ്ക്കിപ്പോകുന്നതിന്നു(൮) മഹത്തുക്കളുടെ അക്രമവും (൧൬)
സ്ത്രീകളുടെ ഗൎവ്വവും ഹേതുവാകുന്നു. (൪, ൨) ഒരു ശേഷിപ്പു രക്ഷപ്പെട്ടു യഹോവാ
നിഴലിൽ സുഖിക്കും താനും. (യോഥാമിൻകാലം.)

<lg n="൧"> ആമോചിൻ പുത്രനായ യശയ്യാ യഹൂദയെയും യരുശലേമിനെയും
</lg><lg n="൨"> കുറിച്ചു ദൎശിച്ച വചനം. ദിവസങ്ങളുടെ അന്ത്യത്തിൽ ഉണ്ടാവാനുള്ള
തു: യഹോവാലയപവ്വതം മലകളുടെ തലമേൽ സ്ഥാപിക്കപ്പെട്ടും കുന്നുക
ളെക്കാൾ ഉയൎന്നും ഇരിക്കും, സകലജാതികളും അതിലേക്ക് ഒഴുകിച്ചെ
</lg><lg n="൩"> ല്ലും. അനേകവംശങ്ങൾവന്നു: അല്ലയോ നാം യഹോവയുടെ മലെ
</lg>1*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/9&oldid=191623" എന്ന താളിൽനിന്ന് ശേഖരിച്ചത്