താൾ:GaXXXIV5 2.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൪൫.അ. Isaiah, XLV. 73

<lg n="൧൬">ക്കി നമസ്തരിക്കയും; അതിൻ പാതി തീയിൽ എരിച്ചു പാതികൊണ്ടു
കറി തിന്നുകയും പൊരിച്ചിട്ടു കക്ഷി പുരിക്കയും തിക്കാഞ്ഞു ആഹാ എ
</lg><lg n="൧൭">നിക്കു ചുടു പറ്റി ഞാൻ അഗ്നി കണ്ടു എന്നിരിക്കയും, ശേഷിപ്പിനെ
ദേവൻ എന്നു ബിംബമാക്കിക്കൊണ്ടു നമസ്കരിച്ചു കുമ്പിട്ടുകയും നീ എൻ
</lg><lg n="൧൮">ഭേവർ ആകകൊണ്ടു രക്ഷിച്ചുകൊള്ളേണമേ" എന്നു പ്രാൎത്ഥിക്കയും; ഹോ
അവർ അറിയുന്നില്ല ബോധിക്കുന്നില്ല, കണ്ണുകൾ കാണാത്തേയും ഹൃദയ
</lg><lg n="൧൯">ഞങ്ങൾ ഗ്രഹിയാതേയും (മെഴുക്കേ) തേച്ചുകിടക്കുന്നു. അവർ മനസ്സു വെ
ക്കുന്നില്ല "ഇതിന്റേ പാതി ഞാൻ തീയിൽ എരിച്ചു കനലിന്മേൽ അപ്പ
വും ചുട്ടു കറി പൊരിച്ചും തിന്നു പിന്നേ ശിഷ്ടംകൊണ്ടു വെറുപ്പ് ഉണ്ടാ
ക്കി മരമുട്ടം നമസ്തരിച്ചുകൊൾകയോ" എന്നു തോന്നുവാൻ അറിവും ഇല്ല
</lg><lg n="൨൦">ബുദ്ധിയും ഇല്ല. ഭസ്മസക്തനായാൽ സ്വദേഹിയെ ഉദ്ധരിപ്പാനും "എ
ന്റേ വലങ്കൈയിൽ ഒരു വ്യാജം ഇല്ലയോ' എന്നു പറവാനും തോന്നാ
തവണ്ണം മയങ്ങിപ്പോയ ഹൃദയം അവനെ തെറ്റിച്ചിട്ടുണ്ടു.

</lg>

<lg n="൨൧">യാക്കോബേ ഇവ ഓൎക്ക ഇസ്രയേലേ നീ എന്റേ ദാസനല്ലോ:
ഞാൻ നിന്നെ നിൎമ്മിച്ചു എനിക്കു നീ ദാസൻ തന്നേ, എന്നോട്ടു നീ മറ</lg><lg n="൨൨">. കപ്പെട്ടുകയും ഇല്ല. മുകിൽ പോലേ നിന്റേ ദേഹങ്ങളെയും മേഘം
പോലേ നിൻ പാപങ്ങളെയും ഞാൻ മാച്ചുകളഞ്ഞു. എൻറെ അടുക്കേ മ
</lg><lg n="൨൩">ടങ്ങി വാ! ഞാൻ നിന്നെ വീണ്ടെടുക്കുന്നു. വാനങ്ങളേ ആൎപ്പിൻ. യ
ഹോവ ചെയ്തുവല്ലോ. ഭൂമിയുടേ ആഴങ്ങളേ ഘോഷിപ്പിൻ, മലകളും
കാടും സകലവൃക്ഷവും ആയുളോവേ പൊട്ടി ആൎപ്പിൻ! യഹോവ ആ
കട്ടേ യാക്കോബെ വീണ്ടെടുത്തതും ഇസ്രയേലിൽ തനിക്കു ഘനം വരു
ത്തുന്നതും ഉണ്ടു.

</lg>

൪൫. അദ്ധ്യായം.

(൪൪, ൨൪) യഹോവ കരുസ്സിനെ യഹ്രഭക്കു രക്ഷിതാവാക്കി (൧) അനുഗ്ര
ഹിച്ച് അനുസരിപ്പിച്ചു (൯) അല്പവിശ്വാസികളെ ശാസിച്ച് ആശംസിപ്പിക്ക
യാൽ (൧൫) പ്രവാചകൻ സ്തുതിച്ചു (൧൮) യഹോവെക്കു സകലജാതികളിലും
വിശ്വാസജയം വരുന്നത് അറിയിക്കുന്നു.

<lg n="൪൪,൨൪">, നിന്നെ ഉദരം മുതൽ നിൎമ്മിക്കുന്ന യഹോവ എന്ന നിന്റേ വീ
ണ്ടെടുപ്പുകാരൻ പറയുന്നിതു: ഞാനേ യഹോവ സൎവ്വം ഉണ്ടാക്കി തനി
</lg><lg n="൨൫">ചു വാനങ്ങളെ വിരിച്ചു ആരും ക്രടാതേ, ഭൂമിയെ പരത്തി, വ്യാജക്കാ
രുടേ അടയാളങ്ങളെ പൊട്ടിച്ചു ലക്ഷണക്കാരെ ഭ്രാന്തരാക്കി ജ്ഞാനിക
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/79&oldid=191775" എന്ന താളിൽനിന്ന് ശേഖരിച്ചത്