താൾ:GaXXXIV5 2.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Isaiah, XLIII. യശയ്യാ ൪൩. അ.

<lg n="">ഞാനാകട്ടേ നിന്റേ ദൈവം, ഇസ്രായേലിലേ വിശുദ്ധൻ നിന്നെ ഉദ്ധ
രിക്കുന്നവൻ, നിന്നെ വീളുവാൻ മിസ്രയെയും നിണക്കു വേണ്ടി കൂശും
</lg><lg n="൪">സബാവും വിലയായി കൊടുക്കുന്നു. എന്റെ കണ്ണിന്നു നീ വിലയേറി
മാന്യനായി എന്റേ പ്രീതി ഉള്ളവനാകകൊണ്ടു നിണക്കായി മനുഷ്യരെ
</lg><lg n="൫">യും നിന്റേ പ്രാണനു പകരം കുലങ്ങളെയും കൊടുക്കുന്നു. ഭയപ്പെടേ
ണ്ട ഞാൻ നിന്റേ കൂട ഉണ്ടു, ഉദയത്തിൽനിന്നു നിന്റേ സന്തത്തി വ
</lg><lg n="൬">രുത്തി അസ്തമാനത്തുനിന്നു നിന്നെ ചേൎത്തുകൊള്ളും. ഞാൻ വടക്കി
നോട് "തരേണം" എന്നും തെക്കിനോടു "പിടി ഇളക്കുക" എന്നും ചൊ
ല്ലി, ദൂരത്തുനിന്ന് എൻ പുത്രരെയും ഭൂമിയറ്റത്തുനിന്ന് എൻ പുത്രിമാ
</lg><lg n="൭">രെയും വരുത്തുക, എൻ നാമത്താലേ പേർ വിളിച്ചിട്ടും എൻ തേജസ്സി
ന്നായി ഞാൻ സൃഷ്ടിച്ചു നിൎമ്മിച്ചുണ്ടാക്കീട്ടും ഉള്ളത് ഒക്കെയും തനേ എ
ന്നു (കല്പിക്കും).

</lg>

<lg n="൮">കണ്ണുകൾ ഉണ്ടായിട്ടും കുരുടും ചെവികൾ ഉണ്ടായിട്ടും ചെവിടരും ആ
</lg><lg n="൯">യ ജനത്തെ പുറപ്പെടീക്കുക! സകലജാതികളും ഒന്നിച്ചു കൂടി കുല
ങ്ങൾ ഒരുമിച്ചു ചേരുക. അവരിൽ ഈ വക കഥിക്കാകുന്നത് ആർ?
അല്ല അവർ മുമ്പിലേവ, കേൾപ്പിച്ചു തങ്ങടേ സാക്ഷികളെ എത്തിപ്പൂത
ക, അവരുടേ പക്കൽ നീതി ഉണ്ടെന്നും ഉള്ളതു തന്നേ എന്നും കേട്ടവർ
</lg><lg n="൧൦">പറയേണ്ടതിന്നു തന്നേ. എന്റേ സാക്ഷികളോ നിങ്ങളും ഞാൻ തെ
രിഞ്ഞെടുത്ത എന്റേ ദാസനും അത്രേ എന്നു യഹോയുടേ അരുളപ്പാടു;
ഞാൻ അവൻ തന്നേ എന്നു നിങ്ങൾ ബോധിച്ച് എന്നെ വിശ്വസിച്ചറി
വാൻ തക്കവണ്ണമേ. എന്റേ ദുമ്പേ ഒരു ദേവൻ നിമിക്കപ്പെട്ടിട്ടും ഇ
</lg><lg n="൧൧">ല്ല, എന്റേ പിമ്പേ ഉണ്ടാകയും ഇല്ല. ഞാൻ ഞാനേ യഹോവ, ഞാന
</lg><lg n="൧൨">ല്ലാതേ ഉദ്ധരിക്കുന്നവനും ഇല്ല. അറിയിച്ച് ഉദ്ധരിച്ചു കേൾപ്പിച്ചു ത
ന്നതു ഞാനത്രേ, നിങ്ങളിൽ ഒാർ അന്യൻ ഉണ്ടായതും ഇല്ല; ഞാൻ ദേവൻ
എന്നതിനു നിങ്ങൾ എനിക്കു സാക്ഷി എന്നു യഹോവയുടേ അരുളപ്പാടു
</lg><lg n="൧൩">ഇന്നുമുതൽ കൂടേ ഞാൻ അവൻ തന്നേ, എന്റേ കയ്യിൽനിന്ന് ഉദ്ധരി
ക്കുന്നവനും ഇല്ല; ഞാൻ പ്രവൃത്തിക്കുന്നു പിന്നേ ആർ മുടക്കും?

</lg>

<lg n="൧൪">നിങ്ങളെ വിണ്ടെടുക്കുന്ന യഹോവ എന്ന് ഇസ്രയേലിലേ വിശുദ്ധൻ
പറയുന്നിയ്യ: നിങ്ങൾക്കായി ഞാൻ ബാബേലിന്നാമാറ് (ആളെ) അയച്ച്
അതിൽ എല്ലാ മണ്ടുന്നോരെയും കല്ദയരെയും മുമ്പേ ആൎത്തുവാഴ്തിയ ക
</lg><lg n="൧൫">പ്പലുകളിൽ ആട്ടിക്കിഴിക്കും. ഇസ്രയേലിന്റേ സ്രഷ്ടാവും നിങ്ങടേ രാ
</lg><lg n="൧൬">ജാവുമായ യഹോവ എന്ന ഞാൻ നിങ്ങളിലേ വിശുദ്ധൻ തന്നേ. കട
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/76&oldid=191768" എന്ന താളിൽനിന്ന് ശേഖരിച്ചത്