താൾ:GaXXXIV5 2.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൩൭. അ. Isaiah, XXXVII. 57

<lg n="൧൭">കിണററിലേ വെള്ളം കുടിച്ചും കൊള്ളം, ഞാൻ വന്നു നിങ്ങളെ ഒരു
ദേശത്തേക്കു കൂട്ടിക്കൊണ്ടു പോകുംവരേ; അതോ നിങ്ങളേ ദേശം പോ
ലേ ധാന്യവും രസവും ഉള്ള നാടും അപ്പവും വള്ളിപ്പറമ്പുകളും ഉള്ള നാ
</lg><lg n="൧൮">ടുമായതു. യഹോവ നമ്മെ ഉദ്ധരിക്കും എന്നു ചൊല്ലി ഹിസ്ക്കീയാ നിങ്ങ
ളെ തെറ്റിക്കായ്ക! അശ്ശൂർരാജാവിൻ കയ്യിൽനിന്നു ജാതികളുടെ ദേവ
</lg><lg n="൧൯">ന്മാർ താന്താന്റെ രാജ്യത്തെ ഉദ്ധരിച്ചിട്ടുണ്ടോ? ഹമാത്ത് അൎപ്പാദ് എ
ന്നവറ്റിന്റെ ദേവകൾ എവിടേ? സഫൎവ്വയിം ദേവകൾ എവിടേ?
</lg><lg n="൨൦">അവർ ശമൎയ്യയെ എൻ കയ്യിൽനിന്ന് ഉദ്ധരിച്ചു പിന്നേയോ? ഈ രാ
ജ്യങ്ങളുടെ സൎവ്വദേവന്മാരിൽവെച്ചും സ്വദേശത്തെ എൻ കയ്യിൽനിന്ന്
ഏവൻ ഉദ്ധരിച്ചിട്ടു യഹോവ യരുശലേമിനെ എൻ കയ്യിൽനിന്ന് ഉദ്ധ
</lg><lg n="൨൧">രിച്ചു കൂടും?- എന്നതിന്ന് (മൂവർ) ഒാർ ഉത്തരവും ചൊല്ലാതേ മൌന
മായിരുന്നു, "അവനോട് ഉത്തരം പറയരുത്" എന്നു രാജാവിന്റെ ക
</lg><lg n="൨൨">ല്പനയും ഉണ്ടു. പിന്നേ ഹിസ്ക്കീയാപുത്രനായ ഏല്യാകീം എന്ന കോയി
ലധികാരിയും ശെബ്ന എന്ന എഴുത്തനും ആസാഫ് പുത്രനായ യോവഃ
എന്ന ചരിത്രക്കാരനും കീറിയ വസ്ത്രങ്ങളോടേ ഹിസ്ക്കീയാവിന്നടുക്കേ
പ്രവേശിച്ചു രബ്ശക്കെയുടെ വചനങ്ങളെ അറിയിക്കയും ചെയ്തു.

</lg>

൩൭. അദ്ധ്യായം.

രാജാവ് ദുഃഖിച്ചു (൬) ആശ്വസിച്ച ശേഷം (൮) അശ്ശൂൎയ്യന്റെ പത്രിക
വാങ്ങി വലഞ്ഞു പ്രാൎത്ഥിച്ചു (൨൧) ദിവ്യവാഗ്ദത്തം കേട്ടതു. (൩൬) അതിശയ
മായ ശത്രുസംഹാരം.

<lg n="൧">(ആയതു) ഹിസ്ക്കീയാരാജാവ് കേട്ടപ്പോൾ വസ്ത്രങ്ങളെ കീറി രട്ടുടുത്തു
</lg><lg n="൨">യഹോവാലയത്തിൽ ചെന്നു; കോയിലധികാരിയായ എല്യാക്കീം എഴു
ത്തനായ ശെബ്ന ഇവരെ പുരോഹിതമൂപ്പന്മാരുമായി രട്ടു പുതപ്പിച്ചു ആ
</lg><lg n="൩">മോച് പുത്രനായ യശയ്യാവ് എന്ന പ്രവാചകനടുക്കേ അയച്ചു. ആ
യവനോട് അവർ പറഞ്ഞു: ഹിസ്ക്കീയാ ചൊല്ലുന്നിതു: ഇന്നു ഞെരുക്ക
വും ശാസനയും ധിക്കാരവും അകപ്പെട്ട നാൾ, പിള്ളകൾ ഗൎഭദ്വാര
</lg><lg n="൪">ത്തിൽ എത്തീട്ടും പെറുവാൻ ശക്തി ഇല്ല. ജീവനുള്ള ദൈവത്തെ ദുഷി
പ്പാൻ അശ്ശൂർരാജാവ് അയച്ചിട്ടു വന്ന രബ്ശക്കെയുടെ വചനങ്ങളെ പ
ക്ഷേ നിൻ ദൈവമായ യഹോവ കേൾക്കും, കേട്ട വാക്കുകൾ നിമിത്തം
നിൻ ദൈവമായ യഹോവ ശിക്ഷിക്കയും ചെയ്യും; എന്നിട്ട് ഈ കാണാ
</lg><lg n="൫">കുന്ന ശേഷിപ്പിന്നു വേണ്ടി പ്രാൎത്ഥന തുടരേണമേ.- ഹിസ്ക്കീയാരാജാ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/63&oldid=191740" എന്ന താളിൽനിന്ന് ശേഖരിച്ചത്