താൾ:GaXXXIV5 2.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൩൪. അ. Isaiah, XXXIV. 53

VIII. എദോം തുടങ്ങിയ ശത്രുവംശങ്ങൾക്കു
ശിക്ഷാജ്ഞയും ഇസ്രയേലിന്നു വീണ്ടെടുപ്പും.

(അ. ൩൪. ൩൫.)

൩൪. അദ്ധ്യായo.

യഹോവ ശത്രുക്കളെ ശിക്ഷിക്കയിൽ (൫) പ്രത്യേകം എദോമെ ശപിച്ചു
(യിറ. ൪ൻ,൧൮) സദോമിൽ ചെയ്ത പോലേ പക വീട്ടി (൧൧) ഘോരശൂന്യത
വരുത്തും (൧൬) എന്നതിന്നു നീക്കം ഇല്ല.

<lg n="൧">അല്ലയോ ജാതികളേ കേൾപ്പാൻ അടുത്തു വരുവിൻ, കുലങ്ങളേ കുറി
ക്കൊൾവിൻ! ഭൂമിയും അതിൽ നിറയുന്നതും കേൾക്കുക ഊഴിയും അതിൽ
</lg><lg n="൨">ഉത്ഭവിച്ചതും തന്നേ! യഹോവെക്ക് ആകട്ടേ സൎവ്വജാതികളിലും ഈ
ൎഷ്യയും അവരുടെ സകലസൈന്യത്തിലും ഊഷ്മാവും ഉണ്ടു അവരെ പ്രാ
</lg><lg n="൩">വി അറുപ്പാൻ ഏല്പിച്ചുകളഞ്ഞു. അവരിൽ പട്ടവർ എറിഞ്ഞു കിടക്കു
ന്നു, ശവങ്ങളുടെ നാറ്റം കിളരുന്നു, രക്തത്താൽ മലകളും വാൎന്നുപോകു
</lg><lg n="൪">ന്നു. സ്വൎഗ്ഗസൈന്യം ഒക്കയും ഉരുകി വാനങ്ങൾ പുസ്തകം പോലേ ചു
രുണ്ടുപോകുന്നു, വള്ളിയുടെ ഇല വാടുമ്പോലേ അത്തിയിൽനിന്ന് ഉണ
ങ്ങിയതു (കൊഴിയും) പോലേ അവറ്റിൻ സൈന്യം എല്ലാം വാടിപ്പോ
</lg><lg n="൫">കുന്നു.— എങ്ങനേ എന്നാൽ എന്റെ വാൾ സ്വൎഗ്ഗത്തിൽ മദിച്ചു ഇതാ
ഏദോമിന്മേൽ ഇറങ്ങി, ഞാൻ പ്രാകിയ ജനത്തിന്മേൽ ന്യായവിധിക്കാ
</lg><lg n="൬">യി വരുന്നു. യഹോവെക്കു വാളുള്ളതു രക്തം പൂണ്ടു നെയി പിരണ്ടുതു
കുഞ്ഞാടു മുട്ടാടുകളുടെ രക്തത്താലും കോലാടുകളുടെ ഉൾപ്പൂമജ്ജയാലും ത
ന്നേ. യഹോവെക്കാകട്ടേ ബൊജ്രയിൽ ബലിയും എദോംദേശത്തിൽ വ
</lg><lg n="൭">ങ്കലയും ഉണ്ടു. അവരോടു കൂടെ എരുമകളും കൂറ്റങ്ങളുമായി കാളക്കി
ടാങ്ങളും കിഴിയും, അവരുടെ ദേശം രക്തം കുടിച്ചു മദിക്കയും അവരെ
</lg><lg n="൮">പൂഴിനെയി കൊണ്ടു കൊഴുക്കയും ചെയ്യും.- കാരണം യഹോവെക്ക്
ഇതു പ്രതിക്രിയാദിവസവും ചിയ്യോന്റെ വ്യവഹാരത്തിനു യോഗ്യം വീ
</lg><lg n="൯"> ട്ടുന്ന ആണ്ടും ആകുന്നു. അതിലേ തോടുകൾ കീലും മണ്ണ് ഗന്ധകവും
</lg><lg n="൧൦">ആയി തിരിയും, ആ ദേശം കത്തുന്ന കീലായി പോകും. ഇരവും പക
ലും കെടാതു എന്നേക്കും അതിന്റെ പുക കിളരുന്നു, തലമുറതലമുറക
ളോളം അതു പാഴായി കിടക്കും, എന്നും എന്നെന്നേക്കും അതിൽ കടപ്പാ
റില്ല.

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/59&oldid=191731" എന്ന താളിൽനിന്ന് ശേഖരിച്ചത്