താൾ:GaXXXIV5 2.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 Isaiah, XXIX. യശയ്യാ ൨൯. അ.

<lg n="൨൯">റുക്കുക ഇല്ല. ഇതും സൈന്യങ്ങളുടയ യഹോവയിൽനിന്നു ജനിക്കുന്ന
തു. അവൻ മന്ത്രണത്തെ അത്ഭുതവും ചൈതനൃത്തെ വലുതും ആക്കുന്നു.

</lg>

൨൯. അദ്ധ്യായം.

ദൈവത്തിന്റെ അഗ്നികുണ്ഡമായ യരുശലേമിന്നും ഓർ ആണ്ടില്ലകം പട
സങ്കടം പിണെഞ്ഞാലും (൫) ജനത്തിന്ന് താഴ്മ വന്ന ഉടനേ യഹോവ ഉദ്ധ
രിക്കയും (൯) പരിഹാസക്കാർ സ്തംഭിച്ചും വേദത്തെ രസിക്കായ്ക്കുയും (൧൩) വാ
യാരാധനക്കാർ നാണിക്കയും (൧൭) ഒരു പുതിയ രക്ഷാകാലം ഉദിക്കയും ചെയ്യും.

<lg n="൧">അയ്യോ അരിയേരി (ദേവന്റെ അടുപ്പു) ഭാവീദ്പാളയം ഇറങ്ങിയ
രാജധാനിയായ അരിയേൽ അയ്യോ. ആണ്ടിനോട് ആണ്ടു കൂട്ടുവിൻ
</lg><lg n="൨">ഉത്സവങ്ങൾ വട്ടം തിരിയട്ടേ. ഞാനോ അരിയേലിനെ ഞെരുക്കും, ഞ
രക്കവും നെടുവീൎപ്പും ഉണ്ടാകും. എന്നിട്ട് അത് എനിക്ക് അരിയേലായി
</lg><lg n="൩">രിക്കും. ഞാൻ നിന്റെ ചുറ്റും പാളയം ഇറങ്ങി നിരോധം കൊണ്ടു
</lg><lg n="൪">നിന്നെ ഞെരുകി കൊത്തളങ്ങളെ നിന്നെക്കൊള്ളേ ഉയർത്തും. അപ്പോൾ
നീ താണു നിലത്തുനിന്ന് ഉരിയാടും, നിൻറ മൊഴി പൊടിയിൽനിന്നു
നിരങ്ങും, നിന്റെ ശബ്ദം വെളിച്ചപ്പാടു പോലേ മണ്ണിൽനിന്നു വരും
നിന്റെ മൊഴി പൊടിയിൽനിന്നു ചിലെക്കും.

</lg>

<lg n="൫">മാറ്റാന്മാരുടെ കോലാഹലമോ ലഘുധൂളി പോലേയും പ്രൌഢന്മാരു
ടെ കോലാഹലം പാറുന്ന ഉമി പോലേയും ആകും; അതും ക്ഷണത്തിൽ
</lg><lg n="൬">തെറ്റെന്നു സംഭവിക്കും. ഇടിമുഴക്കം ഭൂകമ്പം മഹാശബ്ദത്തോടും കൊ
ടുങ്കാറ്റു വിശറു തിന്നുന്ന അഗ്നിജ്വാലയോടും സൈന്യങ്ങളുടയ യഹോ
</lg><lg n="൭">വയിൽനിന്നു (പട്ടണത്തിന്നു) സന്ദൎശനം ഉണ്ടാകും. അരിയേലിന്നു
നേരേ പട കൂട്ടുന്ന സകലജാതികളുടെ കോലാഹലവും അതിനെയും
തൽ കോട്ടയെയും ഉടക്കി ഞെരുക്കുന്ന ഏവരും രാത്രിയിൽ കണ്ട സ്വപ്നം
പോലേ ഭിക്കും. ഫിശക്കുന്നവൻ "ഇതാ ഉണ്ണുന്നു" എന്നു കിനാവു കണ്ടു,
</lg><lg n="൮">ഉണൎന്നാൽ ഉള്ളിൽ വെറുതേ ഇരിക്കുന്ന പോലേയും; ദാഹിക്കുന്നവൻ
"ഇതാ കുടിക്കുന്നു" എന്നു കിനാവു കണ്ടു, ഉണൎന്നാൽ അയ്യോ തളൎന്നു ഉൾ
മായ്കുന്ന പോലേയും, ഇവ്വണ്ണം തന്നേ ചിയ്യോൻമലയോടു പട കൂടുന്ന
സകലജാതികളുടെ കോലാഹലത്തിനും സംഭവിക്കും.

</lg>

<lg n="൯">വിസ്മയിപ്പിൻ സ്തംഭിക്കയും ചെയ്തിൻ! അന്ധത പിടിച്ച് അന്ധാളി
ച്ചുപോവിൻ! അവർ മടിക്കുന്നു വീഞ്ഞുകൊണ്ടല്ല താനും, ചാഞ്ചാടുന്നു മ
</lg><lg n="൧൦">ദ്യത്താൽ അല്ല ഞാനും. കാരണം യഹോവ നിങ്ങളുടെ മേല്വ്സുഷുപ്തി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/50&oldid=191712" എന്ന താളിൽനിന്ന് ശേഖരിച്ചത്