താൾ:GaXXXIV5 2.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൨൮.അ. Isaiah, XXVIII. 43

<lg n="">യമം ചെയ്തു പാതാളത്തോടു സഖ്യത വരുത്തി, പ്രളയച്ചമ്മട്ടി കടന്നു
വന്നാലും ഞങ്ങളോട് എത്തുക ഇല്ല. കാരണം ഞങ്ങൾ കപടത്തെ ഇ
ങ്ങേ ആശ്രയമാക്കി വെച്ചു ചതിയിൽ ഒളിച്ചുകൊള്ളുന്നു" എന്നു നിങ്ങൾ
</lg><lg n="൧൬"> പറയുന്നുവല്ലോ. അതികൊണ്ട് യഹോവയായ കൎത്താവ് ചൊല്ലുന്നിതു:
ഇതാ ഞാൻ ചിയ്യോനിൽ ഒരു കല്ലിനെ സ്ഥാപിച്ചതൂ ശോധനക്കാല്ലു കി
ലയേറിയ മൂലക്കല്ലു, ചൊവ്വിൽ സ്ഥാപിച്ച അടിസ്ഥാനം തന്നേ. (അ
</lg><lg n="൧൭">തിൽ) കിശ്വസിക്കുന്നവൻ മണ്ടുക ഇല്ല. ഞാനോ ന്യായത്തെ സൂത്രവും
നീതിയെ തുലാസ്സും ആക്കി വെക്കും, കപടാസ്രയത്തെ കൽമഴ വാരിക്കള
</lg><lg n="൧൮">യും, ഒളിസ്ഥാനത്തെ വെള്ളം ഒഴുക്കിക്കൊള്ളും. നിങ്ങൾക്കു മരണ
ത്തോടുള്ള നിയമത്തിന്നു പരിഹാരം വരുത്തും, പാതാളത്തോടേ സഖ്യത
നില്കയും ഇല്ല. പ്രളയച്ചമ്മട്ടി കടന്നു വരുമ്പോൾ നിങ്ങൾ അതിനാൽ</lg><lg n="൧൯">അടിഞ്ഞുപോകും. അതു കടക്കുന്തോറും നിങ്ങളെ തന്നേ എടുത്തുകള
യും, രാവിലേ രാവിലേ വരുവാറുണ്ടു പകലിലും രാവിലും തന്നേ; ഐ
</lg><lg n="൨൦">സ്തുതിയെ ഗ്രഹിക്കുന്നതു സാക്ഷാൽ സങ്കടം മാത്രം ആകും. അതേ കാൽ
നീട്ടുവാൻ കിടക്ക നീളം പോരാ, പുതെച്ചുകൊൾവാൻ മറവിൻ വീതി
</lg><lg n="൨൧">കുറയും. പെരചീംമലെക്കൊത്തവണ്ണം (൨ ശമു.൫,൨൦ ff) യഹോവ
എഴുനീൽക്കയും ഗിബ്യോൻ താഴ്വരയിൽ ചെയ്തപ്രകാരം തിമിൎക്കയും ചെയ്യും,
അപൂൎവ്വക്രിയയായി സ്വക്രിയയെ ചെയ്വാനും അന്യപ്രവൃത്തിയായി സ്വ
</lg><lg n="൨൨">പ്രവൃത്തിയെ അനുഷ്ഠിപ്പാനും തന്നേ. ഇപ്പോഴോ പരിഹസിച്ചുപോ
കായ്യ്‌വീൻ അല്ലാഞ്ഞാൻ നിങ്ങളുടെ കെട്ടുകൾ മുറുകേ തുറെക്കും! ഞാനാക
ട്ടേ സൈന്യങ്ങളുടയ യഹോവയായ കൎത്താവിൽനിന്ന് കേട്ടത് സമസ്ത
ഭൂമിയിന്മേൽ മുടിവും വിധിനിൎണ്ണയവും തന്നേ (൧൦, ൨൩).

</lg>

<lg n="൨൩">എന്റെ ശബ്ദം ചെവിക്കൊണ്ടു കേൾപ്പിൻ എൻ മൊഴിയെ കുറിക്കൊ
</lg><lg n="൨൪">ണ്ടുറ്റു കേൾപ്പിൻ! കൃഷിക്കാരൻ എല്ലാ നാളും വിതെപ്പാൻ ഉഴുകയോ,
</lg><lg n="൨൫">നിലത്തെ കീറി കട്ട ഉടെക്കയോ? അതിൻ പരപ്പു ത്രത്തി എങ്കിൽ
ജീരകം ഇട്ടും അരിഞ്ചീരകം വിതറിയും കോതമ്പു നിരനിരയായി നടും
</lg><lg n="൨൬">കണ്ടത്തിൽ നെല്ലും വരമ്പിൽ ചാമയും ആകുക ഇല്ലയോ? ഇങ്ങനേ
അവന്റെ ദൈവം അവനെ ഉപദേശിച്ചു ന്യായം പഠിപ്പിച്ചിട്ടുണ്ടു.
</lg><lg n="൨൭">ജീരകമാകട്ടേ വണ്ടികൊണ്ടു മെതിക്കുമാറില്ല, കരിഞ്ചീരകത്തിന്മേൽ ച
ടുരുകൾ തിരികയും ഇല്ല, വടികൊണ്ടല്ലോ ജീരകത്തെയും കോൽകൊണ്ടു
</lg><lg n="൨൮">കരിഞ്ചീരകത്തെയും തല്ലും. ധാന്യം മെതിക്കപ്പെട്ടാലും എപ്പോഴും ച
തെക്കുമാറില്ലല്ലോ ചാടുരുൾ കുതിരകളുമായി തെളിച്ചാലും (അതിനെ) നു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/49&oldid=191710" എന്ന താളിൽനിന്ന് ശേഖരിച്ചത്