താൾ:GaXXXIV5 2.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 Isaiah, XXVIII. യശയ്യാ ൧൮. അ.

<lg n="൧">ഹാ എഫ്ര യീമിൽ മത്തന്മാരുടെ ഡംഭുള്ള കിരീടം, വീഞ്ഞു ചരിച്ചവർ
(പാൎക്കുന്ന) പുഷ്ടത്താഴ്വരയുടെ തലമേൽ (എഫ്രയീമിൻ) അലങ്കാരഘന
</lg><lg n="൨">വും വാട്ടുന്ന പുഷ്പവും ആയുള്ള (രാജധാനിക്കു) അയ്യോ കഷ്ടം. ഇതാ
ഒരു ബലവാനും പരാക്രമശാലിയും കുത്താവിന്നുണ്ടു. ആയാവൻ തകൎത്ത
വിശറായ കല്മഴ പോലേ കനത്ത ചെള്ളം പൊഴിക്കുന്ന വന്മാരി പോ
</lg><lg n="൩">ലേ (അതിനെ) പിടിച്ചു നിലത്തേക്കു തള്ളിയിടുന്നു. എഫ്രയീമിൽ മ
</lg><lg n="൪">ത്തന്മാരുടെ ഡഭുള്ള കിരീടം കാല്ക്കീഴ് ചവിട്ടപ്പെടുന്നു. പുഷ്ടത്താഴ്വര
യുടെ തലമേൽ അതിൻ അലങ്കാരകനമായുള്ള വാടുന്ന പുഷ്പമാകട്ടേ വേ
നൽകാലത്തിന്നു മുമ്പേ മൂത്ത അത്തിപ്പഴം പോലേ ആകും. ആയതിനെ
</lg><lg n="൫">കണ്ടവൻ കണ്ടു കയ്യിൽ പിടിക്കുമ്പോഴേക്കു വിഴങ്ങിക്കളയുന്നു.— അ
ന്നാളിൽ സൈന്യങ്ങളുടയ യഹോവ സ്വജനത്തിന്റെ ശേഷിപ്പിന്നു
</lg><lg n="൬">ഘനകിരീടവും അലങ്കാരമാലയും, ന്യായത്തിന്ന് ഇരിക്കുന്നവന്നു ന്യാ
യാത്മാവും പോരിനെ പടിവാതിലോളം തട്ടത്തു നീൎക്കുന്നവക്കു വീൎയ്യവു
</lg><lg n="൭">മായിരിക്കും.— എങ്കിലും ഇവരും ചീഞ്ഞിനാൽ ഉലഞ്ഞു മദ്യംകൊണ്ടു
ചാഞ്ചാടുന്നു, പുരോഹിതനും പ്രവാചകനും മദ്യത്താൽ ഉലഞ്ഞു വീഞ്ഞി
നോട്ട് തോറ്റു, മദ്യംകൊണ്ടു ചാഞ്ചാടി ദൎശനത്തിങ്കൽ തെറ്റി നടു പറ
</lg><lg n="൮">കയിൽ തുളുമ്പിപ്പോകുന്നു. എല്ലാ മേശകളിലും ഇടം ഇല്ലാതോളം ഛ
</lg><lg n="൯">ൎദ്ദിയും കാഷ്ട്രവും നിറഞ്ഞുവല്ലോ. (അവർ പറയുന്നു:) ആൎക്ക് അവൻ
അറിവ് ഉപദേശിക്കും, ആരെ സ്തുതിയെ ഗ്രഹിപ്പിക്കും? പാൽ മറന്നവ
</lg><lg n="൧൦"> ൎക്കോ, മുല മാറിയാവൎക്കോ? അതിൽ വെപ്പോടു വെപ്പും വെപ്പോടു വെ
പ്പും സൂത്രത്തോടു സൂത്രവും സൂത്രത്തോടു സൂത്രവും ഇങ്ങ് ഇത്തിരി അ
</lg><lg n="൧൧">ങ്ങ് ഇത്തിരി എന്നത്രേ.— എങ്കിലോ തിക്കിവിക്കി പറയുന്ന അന്യ
</lg><lg n="൧൨">ഭാഷക്കാരെക്കൊണ്ട് അവൻ ഈ ജനത്തോട് ഉരിയാടും. അവനാക
ട്ടേ "വിശ്രാമം ഇതു തന്നേ, തളൎന്നവനെ വിശ്രമിപ്പാറാക്കുവിൻ, തണു
പ്പിടം ഇതത്രേ" എന്ന് അവരോട്ട് പറഞ്ഞിരുന്നു; അവൎക്കു കേൾപ്പാൻ
</lg><lg n="൧൩">മനസ്സ് ഇല്ലാഞ്ഞു താനും. ഇപ്പോഴോ യഹോവയുടെ വാക്ക് അവരോ
ട് ആവിതു: വെപ്പോടു വെപ്പു വെപ്പോടു വെപ്പു സൂത്രത്തോടു സൂത്ര
വും സൂത്രത്തോടു സൂത്രവും ഇങ്ങ് ഇത്തിരി അങ്ങ് ഇത്തിരി എന്നിങ്ങ
നേ ഇരിക്കു, അചർ ചെന്നു പിന്നോക്കി തകർന്നും കുടുങ്ങി അകപ്പെട്ടും
പോകേണ്ടതിന്നു തന്നേ

</lg>

<lg n="൧൪">എന്നതുകൊണ്ടു യരുശലേമിലുള്ള ഈ ജനത്തെ വാഴുന്ന പരിഹാസ
</lg><lg n="൧൫">ക്കാരേ, യഹോവയുടെ വാക്കു കേൾപ്പിൻ "മരണത്തോടു ഞങ്ങൾ നി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/48&oldid=191708" എന്ന താളിൽനിന്ന് ശേഖരിച്ചത്