താൾ:GaXXXIV5 2.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജകൎയ്യാ ൧൧. അ. Zechariah, XI. 455

<lg n="൨"> വനവന്നു വയലിലേ സസ്യാദികൾ നല്കും. എങ്ങനേ എന്നാൽ തെരാ
ഫുകൾ (എന്ന പിതൃക്കൾ) നിസ്സാരം ഉരെച്ചു, ലക്ഷണക്കാർ ചതി ദൎശി
ച്ചു പഴുതായ സ്വപ്നങ്ങളെ ച്ചൊല്ലി മായകൊണ്ട് ആശ്വസിപ്പിക്കേ ഉള്ളു.
അതുകൊണ്ട്(ഇസ്രയേൽ) ആടുകൾ പോലേ യാത്രയായി, ഇടയൻ ഇല്ലാ
</lg><lg n="൩"> യ്കയാൽ വലഞ്ഞുപോകുന്നു.— ഇടയന്മാൎക്കു നേരേ എന്റേ കോപം ജ്വ
ലിച്ചു ആട്ടുകൊറ്റന്മാരെ ഞാൻ സന്ദൎശിക്കും; കാരണം സൈന്യങ്ങളുടേയ
യഹോവ തന്റേ കൂട്ടമാകുന്ന യഹൂദാഗൃഹത്തെ സന്ദൎശിച്ചു പടയിലേ ത
ന്റേ പ്രതാപക്കുതിര പോലേ ആക്കുന്നു. യഹൂദയിൽനിന്നു മൂലക്കല്ലും
അവനിൽനിന്നു കൂടാരക്കുറ്റിയും അവനിൽനിന്നു പോർവില്ലും (ഉണ്ടു),
</lg><lg n="൫"> പീഢിപ്പിക്കുന്നവനും ഒക്കയും അവനിൽനിന്നു വരും.— അവർ പോ
രിൽ (ശത്രുക്കളെ) തെരുക്കളേ ചെളിയിൽ ചവിട്ടുന്ന വീരന്മാൎക്കു തുല്യരാ
യി പോരാടും, സാക്ഷാൽ യഹോവ അവരോടു കൂടേ ആകയാൽ കുതി
</lg><lg n="൬"> രകൾപുറത്ത് ഏറുന്നവർ നാണിച്ചുപോകും. ഞാനും യഹൂദാഗൃഹത്തി
ന്ന് ആണ്മ വളൎത്തു യോസേഫ് ഗൃഹത്തെ രക്ഷിച്ചു അവരെ വസിപ്പി
ക്കും; ഞാൻ അവരെ കുനിഞ്ഞുകൊണ്ടുവല്ലോ, അവരും ഞാൻ തള്ളി
വിട്ടിട്ടില്ലാത്ത പന്തിയിൽ ആയ് ത്തീരും, യഹോവയായ ഞാനല്ലോ അവ
</lg><lg n="൭"> ൎക്കു ദൈവമായി അവൎക്ക് ഉത്തരം കൊടുക്കുന്നുണ്ടു. എഫ്ര യിം ശൂരനു
സമനാകും, അവരുടേ ഹൃദയം വീഞ്ഞിനാൽ എന്ന പോലേ സന്തോ
ഷിക്കും,അവരുടേ മക്കളും കണ്ടു സന്തോഷിക്കും, അവരുടേ ഹൃദയം
യഹോവയിൽ മകിഴുകേ ആവു.

</lg>

<lg n="൮"> ഞാൻ അവരെ വീണ്ടെടുക്കകൊണ്ട് അവൎക്ക് ഊഴലിട്ട് അവരെ ചേ
ൎത്തുകൊള്ളട്ടേ! അവരും (പണ്ടു) പെരുകിയ പ്രകാരം പെരുകി വരും.
</lg><lg n="൯"> ഞാൻ അവരെ വംശങ്ങളിൽ വിതെക്കും, അവർ ദൂരദിക്കുകളിലും എ
</lg><lg n="൧൦"> ന്നെ ഓൎത്തിട്ടു മക്കളുമായി ജീവിച്ചുകൊണ്ടു മടങ്ങിവരും. അവരെ മി
സ്രദേശത്തുനിന്നു ഞാൻ തിരിപ്പിച്ചും അശ്ശൂരിൽനിന്നു ചേൎത്തുംകൊണ്ടു
ഗില്യാദ് ലിബനോൻ എന്ന ദേശത്തിൽ പൂകിക്കും, അവൎക്ക് ഇടം
</lg><lg n="൧൧"> കാണാതേയും ആം. (യഹോവ) ആയവൻ ഞെരിക്കസാഗരത്തൂടേ കട
ന്നു കടലിൽ തിരകളെ അടിക്കും, കരാറ്റിൻ ആഴങ്ങൾ ഒക്കയും വ
റ്റിപ്പോകും, അശ്ശൂരിന്റേ ഡംഭത്തിന്നു താഴ്ചയും മിസ്രക്കോലിന്നു നീക്ക
</lg><lg n="൧൨"> വും വരും. ഞാൻ അവൎക്കു യഹോവയിങ്കൽ ആണ്മ വളൎക്കും, അവന്റേ
നാമത്തിൽ അവർ നടക്കയും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൧, ൧"> ഹേ ലിബനോനേ, നിന്റേ ദേവദാരുക്കളെ തീ തിന്നുവാൻ നിൻ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/461&oldid=192696" എന്ന താളിൽനിന്ന് ശേഖരിച്ചത്