താൾ:GaXXXIV5 2.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 Isaiah, XXVII. യശയ്യാ ൨൭.അ.

<lg n="൧൫"> നീയോ യഹോവ ജാതിയോടു ചേൎത്തു, ജാതിയോടു ചേൎത്തു, നിണ
ക്കു തേജസ്സ് വരുത്തി, ദേശത്തിൻ അതിരുകളെ എല്ലാം അകറ്റിയിരി
</lg><lg n="൧൬">ക്കുന്നു. യഹോവേ ഞെരുക്കത്തിൽ അവർ നിന്നെ അന്വേഷിക്കുന്നു.
</lg><lg n="൧൭">നി അവരെ ശിക്ഷിച്ചാൽ വിതുമ്പി മന്ത്രം ഓതും. ഈറ്റടുക്കുമ്പോൾ
ഗൎഭിണി പിടെച്ചു നൊന്തു വിളിക്കുന്ന പ്രകാരം തനേ യഹോഞ്ചേ ഞ
</lg><lg n="൧൮"> ങ്ങൾ നിന്റെ മുമ്പിൽ ഇരുന്നു. ഞങ്ങളും ഗഭം ധരിച്ചു നൊന്തു പെ
റുമ്പോഴേക്കു കാറ്റേ ഉള്ളൂ, ഭൂമിക്കു രക്ഷകളെ ഞങ്ങൾ വരുത്തി ഇല്ല
</lg><lg n="൧൯"> ഊഴിനിവാസികൾ പിറന്നതും ഇല്ല. (ഇപ്പോഴോ) നിന്റെ മൃതന്മാർ
ഉയിൎക്കും എന്റെ ശവങ്ങൾ എഴനീൽ!ക്കും; പൂഴിയിൽ പാൎക്കുന്നവരേ ഉണ
ൎന്ന് ആൎത്തുകൊവിൻ! കാരണം നിന്റെ മഞ്ഞു വെളിച്ചങ്ങളുടെ മഞ്ഞു,
</lg><lg n="൨൦"> ഭൂമി പ്രേതന്മാരെ പിറപ്പിക്കയും ചെയ്യും. - എൻ ജനമേ ഈറൽ ക
ടന്നുപോവോളം നിന്റെ അറകളിൽ പുക്കു നിന്റെ പിന്നിൽ വാതിലു
</lg><lg n="൨൧"> കളെ അടെച്ചു ഓർ അല്പനിമിഷം ഒളിച്ചുകൊൾക. യഹോവയാകട്ടേ
അതാ സ്വസ്ഥലത്തിൽനിന്നു പുറപ്പെടുന്നതു ഭ്രവാസികളുടെ കുറ്റത്തെ
അവരിൽ സന്ദൎശിപ്പാൻ തന്നേ, ഭൂമിയും തന്മേൽ കൊല്ലപ്പെട്ടവരെ ഇ
നി മറെക്കാതേ തന്റെ രക്തങ്ങളെ വെളിപ്പെടുത്തും.

</lg>

൨൭. അദ്ധ്യായം.

അശ്ശൂർ ബാബേരി മിസ്ര എന്ന ലോകരാഷ്ട്രങ്ങൾ വീണാൽ യഹോവയുടേ
ജനം പാട്ടുപാട്ടുകയും (൭). കൃതഘ്നനിലും കരുണ കാട്ടിയവൻ ഇനി പാപക്ഷമ
യാൽ. നിയമത്തെ നിത്യമാക്കുകയും (൧൦) ചിതറി പ്രവസിച്ചവർ യരുശലേമിൽ
ചേൎന്നു വാഴുകയും ചെയ്യും.

<lg n="൧"> അന്നു. യഹോവ വഴുതും നാഗമായ ലിവ്യാഥാനെയും മറിവും തിരിവും
ഉള്ള നാഗമായ ലിവ്യാഥാനെയും കനത്തുരത്ത, പെരുവാൾകൊണ്ടു സന്ദ
</lg><lg n="൨">ൎശിച്ചു കടലിലുള്ള പെരുമ്പാമ്പിനെ കൊല്ലും, അന്നു മനോഹരവള്ളി
</lg><lg n="൩">പ്പറമ്പിനെ ചൊല്ലി പാട്ടു തുടങ്ങുവിൻ (ഇപ്രകാരം): യഹോവയായ
ഞാൻ, അതിനെ സൂക്ഷിക്കുന്നു, ക്ഷണം ക്ഷണം നനെക്കും. (ആരും) അ
</lg><lg n="൪">തിനെ സന്ദൎശിക്കാതവണ്ണം ഞാൻ രാവും പകലും സൂക്ഷിക്കും. എനിക്ക്
ഊഷ്മാവ് ഇല്ല സത്യം; എനിക്കു മുള്ളും കാരയും ഉണ്ടായാൽ (൫,൬) കൊ
ള്ളാം യുദ്ധത്തിൽ അതിന്റെ നേരേ ഞാൻ മുല്പുക്കു ഒക്കത്തക്ക കത്തിച്ചു
</lg><lg n="൫">കളയായിരുന്നു. അല്ലെങ്കിൽ എന്റെ അഭയം പിടിച്ചു എന്നോടു സമാ
</lg><lg n="൬">ധാനം ചെയ്ക, എന്നോടു സമാധാനം ചെയ്യേവേണ്ടു. പിങ്കാലത്തിൽ യാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/46&oldid=191704" എന്ന താളിൽനിന്ന് ശേഖരിച്ചത്