താൾ:GaXXXIV5 2.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Zechariah, VIII. ജകൎയ്യാ ൮. അ. 452

<lg n="൧൦"> ബലപ്പെട്ടു വരിക! കാരണം: ആ ദിവസങ്ങൾക്കു മുമ്പേ മനുഷ്യനു
കൂലി എത്തിയില്ല നാല്ക്കാലിക്കും കൂലി ഇല്ലാഞ്ഞു, പോകുന്നവനും വരു
ന്നവന്നും മാറ്റാൻ ഹേതുവായി സമാധാനം ഇല്ലാഞ്ഞു, ഞാൻ എല്ലാ മനു
</lg><lg n="൧൧"> ഷ്യരെയും തങ്ങളിൽ എതിൎപ്പാൻ തെളിച്ചുപോന്നു. ആദ്യദിവസങ്ങളെ
പോലേ അല്ല ഞാൻ ഇപ്പോൾ ഈ ജനത്തിന്റേ ശേഷിപ്പിന്ന് ആകു
</lg><lg n="൧൨"> ന്നത് എന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുളപ്പാടു. മുന്തിരി
ആകുന്ന സമാധാനവിത തന്റേ ഫലം നല്കും, ഭൂമിയും തന്റേ വിളവു
തരും, വാനം തന്റേ മഞ്ഞും ഏകും, ഞാനും ഈ ജനത്തിൻ ശേഷിപ്പി
</lg><lg n="൧൩"> നെ ഇവ ഒക്കയും അടക്കുമാറാക്കും. അപ്പോൾ യഹൂദാഗൃഹവും ഇസ്ര
യേൽഗൃഹവും ആയുള്ളോരേ നിങ്ങൾ ജാതികളിൽ പ്രാക്കൽ ആയതു
പോലേ തന്നേ ഞാൻ നിങ്ങളെ രക്ഷിപ്പതിനാൽ നിങ്ങൾ അനുഗ്രഹവും
</lg><lg n="൧൪"> ആകും, ഭയപ്പെടായ്‌വിൻ! നിങ്ങളുടേ കൈകൾ ബലപ്പെടാക!— എങ്ങ
നേ എന്നാൽ സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: നിങ്ങടേ
അച്ഛന്മാർ എന്നെ ക്രുദ്ധിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തു
</lg><lg n="൧൫"> വാൻ ചിന്തിച്ചു അനുതപിയാതേ ഇരുന്നതു പോലേ തന്നേ, എന്നു
സൈന്യങ്ങളുടേയ യഹോവ പറയുന്നു, ഞാൻ ഈ ദിവസങ്ങളിൽ തിരി
കേ ചിന്തിച്ചതു യരുശലേമിനും യഹൂദാഗൃഹത്തിന്നും നന്മ വരുത്തുവാൻ
</lg><lg n="൧൬"> അത്രേ. ഭയപ്പെടായ്‌വിൻ! നിങ്ങളോ ചെയ്യേണ്ടുന്ന വചനങ്ങൾ ആ
വിതു: അന്യോന്യം സത്യം പറവിൻ! നിങ്ങളുടേ പടിവാതിലുകളിൽ
</lg><lg n="൧൭"> സത്യപ്രകാരം സമാധാനത്തിനുള്ള ന്യായം വിധിപ്പിൻ! ഹൃദയങ്ങ
ളിൽ അന്യോന്യം ദോഷം ഭാവിക്കയും കള്ളസത്യം സ്നേഹിക്കയും അരു
തേ! ഇവ ഒക്കയും ഞാൻ പകെക്കുന്നതല്ലോ എന്നു യഹോവയുടേ അരു
ളപ്പാടു.

</lg>

<lg n="൧൮"> പിന്നേ സൈന്യങ്ങളുടേയ യഹോവാവചനം എനിക്ക് ഉണ്ടായിതു:
</lg><lg n="൧൯"> സൈന്യങ്ങളുടേയ യഹോവ ഇപ്രകാരം പറയുന്നു: നാലാം മാസത്തിലേ
നോമ്പും (യിറ. ൩൯, ൨) അഞ്ചാമതിൻനോമ്പും (൭, ൩) ഏഴാമതിൻ
നോമ്പും (൭, ൫) പത്താമതിൻനോമ്പും (യിറ. ൩൯, ൧) ഇസ്രയേൽ ഗൃഹ
ത്തിന്ന് ഇനി ആനന്ദസന്തോഷങ്ങളും നല്ല മഹോത്സവങ്ങളും ആയ്ച്ച
</lg><lg n="൨൦"> മയും. സത്യത്തെയും സമാധാനത്തെയും സ്നേഹിപ്പിൻ താനും! സൈ
ന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: ഇനിയും വംശങ്ങളും പല
</lg><lg n="൨൧"> പട്ടണങ്ങളിലേ കുടിയാരും വരിക ഉണ്ടാകും. ഒന്നിൽ വസിക്കുന്നവർ
മറ്റുള്ളവരെ ചെന്നു കണ്ടു: അല്ലയോ യഹോവാമുഖപ്രസാദം വരുത്തു

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/458&oldid=192690" എന്ന താളിൽനിന്ന് ശേഖരിച്ചത്