താൾ:GaXXXIV5 2.pdf/456

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

450 Zechariah, VII. ജകൎയ്യാ ൭. അ.

II. നോമ്പിനെച്ചൊല്ലി ചോദിച്ചതിന്നു
ദൈവത്തിൻ ഉത്തരം. (അ. ൭. ൮.)

൭. അദ്ധ്യായം. (൮)

യരുശലേമിൻ ആപദ്ദിവസത്തെ ഖേദിച്ചുകൊണ്ടാടിയവൎക്ക് (൪) നോമ്പ
ല്ല അനുസരണം ആവശ്യം എന്നും (൮)കല്പന കേളായ്കയാലത്രേ പ്രവാസശി
ക്ഷ വേണ്ടിവന്നത് എന്നും (൮, ൧) ഇനി സത്യവും സ്നേഹവും ആചരിച്ചാൽ
ദിവ്യാനുഗ്രഹം നിശ്ചയം എന്നും (൧൮) നോമ്പുനാളുകൾ മഹോത്സവമായും യ
ഹൂദ ശേഷംജാതികൾക്കു രക്ഷാകാരണമായും തീരും എന്നും ഗ്രഹിപ്പിച്ചതു.

<lg n="൧"> ദാരയവുഷ്രാജാവിന്റേ നാലാം ആന്റു കിസ്ലേവ് എന്ന് ഒമ്പതാം
മാസം നാലാം തിയതി യഹോവാവചനം ജകൎയ്യാവിന്ന് ഉണ്ടായിതു.
</lg><lg n="൨"> അന്നു ബേഥേലിൽനിന്നു ശരേചർ രെഗമ്മെലക് എന്നവരെ ആളുകളു
</lg><lg n="൩"> മായി അയച്ചതു യഹോവയുടേ മുഖപ്രസാദം തേടുവാനും, ഇത്ര വൎഷം
ചെയ്തു വന്ന പ്രകാരം ഞാൻ അഞ്ചാം മാസത്തിൽ (യിറ. ൫൨, ൧൨) ഇ
നി വരഞ്ഞുനിന്നു കരയേണമോ എന്നു സൈന്യങ്ങളുടേയ യഹോവാലയ
ത്തിലേ പുരോഹിതന്മാരോടും പ്രവാചകന്മാരോടും ചോദിപ്പാനും ത
</lg><lg n="൪"> ന്നേ.— അതിന്നു സൈന്യങ്ങളുടേയ യഹോവാവചനം എനിക്ക് ഉണ്ടാ
</lg><lg n="൫"> യി പറഞ്ഞിതു: ദേശത്തിലേ സകലജനത്തോടും പുരോഹിതരോടും
പറക: നിങ്ങൾ ഈ എഴുപതു വൎഷംതോറും അഞ്ചാം ഏഴാം (യിറ.
</lg><lg n="൪൧">, ൧) മാസങ്ങളിൽ നോറ്റു തൊഴിച്ചുവന്നതിനാൽ എന്നെ കുറിച്ചു
</lg><lg n="൬"> തന്നേയോ നോമ്പെടുത്തതു? തിന്നുകിലും കുടിക്കിലും തിന്നും കുടിച്ചും
</lg><lg n="൭"> കൊള്ളുന്നതു നിങ്ങൾ തന്നേ അല്ലയോ? യരുശലേമും ചുറ്റുന്ന പട്ട
ണങ്ങളും നിൎഭയമായി കുടിയേറിയും തെക്കേ നാടും താഴേ നാടും കുടികളു
ള്ളതായും ഇരിക്കുമ്പോഴേക്കു പൂൎവ്വപ്രവാചകരെക്കൊണ്ടു യഹോവ വി
</lg><lg n="൮"> ളിച്ച വചനങ്ങൾ (അറിയുന്ന്) ഇല്ലയോ?— പിന്നേ ജകൎയ്യാവിന്നു യ
</lg><lg n="൯"> ഹോവാവചനം ഉണ്ടായിതു: സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പ
റഞ്ഞു: സത്യന്യായം വിധിപ്പിൻ! അന്യോന്യം ദയയും കനിവും കാട്ടു
</lg><lg n="൧൦"> വിൻ! വിധവ അനാഥൻ പരദേശി എളിവവൻ ഇവരെ ദുഃഖിപ്പി
ക്കയും ഏതു സഹോദരന്റേയും അനൎത്ഥത്തെ ഹൃദയത്തിൽ നിരൂപിക്ക
</lg><lg n="൧൧"> യും അരുതേ. എന്നാറേ അവർ കുറികൊൾവാൻ മറുത്തു ശാഠ്യമുള്ള ചു
</lg><lg n="൧൨">മൽ കാട്ടി ചെവികളെ കേൾക്കാതവണ്ണം തടിപ്പിച്ചു, സന്യങ്ങളുട

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/456&oldid=192686" എന്ന താളിൽനിന്ന് ശേഖരിച്ചത്