താൾ:GaXXXIV5 2.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

446 Zechariah, IV. ജകൎയ്യാ ൪. അ.

<lg n="൩"> വലിച്ചെടുത്ത കൊള്ളി അല്ലയോ? യോശുവോ മുഷിഞ്ഞ വസ്ത്രങ്ങൾ
</lg><lg n="൪"> ഉടുത്തുംകൊണ്ടു ദൂതന്റേ മുമ്പിൽ നില്ക്കുമ്പോൾ, ഇവൻ തന്റേ മുമ്പിൽ
(ശുശ്രൂഷിച്ചു) നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രങ്ങളെ അവന്മേൽനിന്നു
നീക്കുവിൻ! എന്നു ചൊല്ലിയതല്ലാതേ: കാൺങ്കെ നിന്മേൽനിന്നു നിന്റേ
അകൃത്യത്തെ ഞാൻ പോക്കി ഉടയാടകളെ ധരിപ്പിക്കുന്നു എന്ന് അവ
</lg><lg n="൫"> നോടു പറഞ്ഞു. ഞാനോ പറഞ്ഞു: അവന്റേ തലെക്കു ശുദ്ധ രാജമുടി
യെ ചൂടിക്കേ ആവു! എന്നാറേ അവർ ശുദ്ധമുടിയെ അവന്റേ തലെ
ക്കു ചൂടിച്ചു, യഹോവാദൂതൻ നിന്നിരിക്കേ വസ്ത്രങ്ങളെ ധരിപ്പിക്കയും
</lg><lg n="൬"> ചെയ്തു.— അനന്തരം യഹോവാദൂതൻ യോശുവോടു സാക്ഷീകരിച്ചു പറ
</lg><lg n="൭"> ഞ്ഞിതു: സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: എന്റേ വ
ഴികളിൽ നീ നടന്നു എന്റേ വിചാരണ കാത്തുകൊണ്ടാൽ (൩ മോ. ൮,
൩൫) നീ എൻആലയത്തിന്നു ന്യായം വിധിക്കയും എൻമുറ്റങ്ങളെ കാ
ക്കയും ചെയ്യും, ഈ നില്ക്കുന്നവരുടേ ഇടയിൽ (ആഗമിപ്പാൻ) നിണക്കു
</lg><lg n="൮"> പാതകൾ തരുന്നതും ഉൺറ്റു.— ഹേ യോശുവെന്ന മഹാപുരോഹിത കേ
ട്ടാലും! നീയും നിന്റേ മുമ്പിൽ ഇരിക്കുന്ന് കൂട്ടാളികളും (പുരോഹിതർ)
കേവലം മുങ്കുറിക്കാർ ആകുന്നു. എന്തിന്നെന്നാൽ ഇതാ തളിർ എന്ന എ
</lg><lg n="൯"> ന്റേ ദാസനെ (യിറ. ൨൩, ൫) ഞാൻ വരുത്തുന്നു. യോശുവിൻമുമ്പിൽ
ഞാൻ വെച്ച കല്ല് ഇതാ, കല്ല് ഒന്നിലേക്ക് ഏഴു കണ്ണുകൾ (൪, ൧൦) ഉ
ണ്ടു, അതിലേ പണിയെ ഞാൻ ഇതാ കൊത്തുന്നു എന്നും ഈ ദേശത്തി
ലേ അകൃത്യത്തെ ഒരു നാളിൽ മാറ്റിക്കളയും എന്നും സൈന്യങ്ങളുടേയ
</lg><lg n="൧൦"> യഹോവയുടേ അരുളപ്പാടു. അന്നാളിൽ നിങ്ങൾ മുന്തിരിവള്ളിക്കീഴി
ലേക്കും അത്തിക്കീഴിലേക്കും (മീക. ൪, ൪) എന്നു തമ്മിൽ ക്ഷണിക്കും എ
ന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുളപ്പാടു.

</lg>

൪. അദ്ധ്യായം.

തിരുവിളക്കുതണ്ടും (ജരുബാബേലും യോശുവും ആകുന്ന) ഒലീവമരങ്ങളും
സഭെക്ക് ആത്മവരങ്ങൾ ലഭിക്കുന്നതിന്നു മുങ്കുറിയായ അഞ്ചാം ദൎശനം.

<lg n="൧"> എന്നോടു സംസാരിക്കുന്ന ദൂതൻ മടങ്ങിവന്ന് ഉറക്കത്തിൽനിന്ന് ഉണ
</lg><lg n="൨"> ൎത്തുന്ന ആളെ പോലേ എന്നെ ഉണൎത്തിയ ശേഷം, നീ എന്തു കാണു
ന്നു? എന്ന് എന്നോടു ചോദിച്ചാറേ ഞാൻ പറഞ്ഞു: കാണുന്നത് ഇതാ മുഴു
വൻ പൊന്നുകൊണ്ടുള്ള വിളക്കുതണ്ടും അതിൻമുകളിൽ നെയ്‌വട്ടയും അതി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/452&oldid=192655" എന്ന താളിൽനിന്ന് ശേഖരിച്ചത്