താൾ:GaXXXIV5 2.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൨൬.അ. Isaisah, XXVI. 39

൨൬ അദ്ധ്യായം. ജനം വിശ്വാസത്താൽ ലഭിച്ചിട്ടു സ്വനഗരത്തിൽ വാണു സ്തുതിക്കയും
(വ്വ) സൎവ്വഭൂമിയിലും ന്യായവിധികളെ ആൾക്കുയും (൧൫) മരിച്ചവടെ പുന
രുത്ഥാനത്തെ പ്രതീക്ഷിക്കയും ചെയ്യും.

<lg n="൧"> അന്നു യഹൂദാദേശത്തിൽ ഈ പാട്ടിനെ പാടും: നമുക്ക് ഉറെച്ച നഗ
രം ഉണ്ടു, (സ്വ) രക്ഷയെ അവൻ നമുക്കു മതിലും കിടങ്ങും ആക്കിവെ
</lg><lg n="൨">ക്കുന്നു. വിശ്വാസത്തെ കാക്കുന്ന നീതിയുള്ള ജനം പ്രവേശിക്കേണ്ടതി
</lg><lg n="൩">ന്നു വാതിലുകളെ തുറപ്പിൻ! ഊന്നി നില്ക്കുന്ന ഭാവത്തിന്നു നീ സമാധാ
</lg><lg n="൪">നം സമാധാനം തന്നേ കാക്കുന്നു; നിന്നിൽ തേറുന്നു. യഃ എന്ന
യഹോവ നിത്യപാറ ആകകൊണ്ട് എന്നും സദാകാലത്തും യഹോവയിൽ
</lg><lg n="൫"> തേറുവിൻ, അവനാകട്ടേ ഉന്നതത്തിൽ വസിക്കുന്നവരെ, ഉയൎന്ന കോ
ട്ടയെ തന്ന താഴ്ത്തി കിഴിച്ചു, നിലത്തു വിഴ്ത്തി പൊടിയോട്ട് ചേൎത്തു.
</lg><lg n="൬"> എളിയവന്റെ കാലുകളും നീചിരുടെ നടകളും അതിനെ അടിക്കീഴ് ച
</lg><lg n="൭">വിട്ടുന്നു. നീതിമാനു ഞെറി ശുദ്ധനേർ തന്നേ നീതിമാന്റെ മാൎഗ്ഗത്തെ
നീ കുത്തന നികത്തുന്നു.

</lg>

<lg n="൮">ഇനി യഹോവേ നിന്റെ നൃായവിധികളുടെ ഞെറിയിൽ നീ വരു
ന്നതു ഞങ്ങൾ കാത്തിരിക്കുന്നു; ലേഹിയുടെ വാഞ്ച നിന്റെ നാമത്തിലും
</lg><lg n="൯"> ഓൎമയിലും അത്രേ. രാത്രിയിലും ഞാൻ മനസ്സോടേ നിന്നെ വാഞ്ചിച്ചു
എൻ ഉള്ളിൽ ആത്മാവ് നിന്നെ തേടിക്കൊണ്ടു നിന്റെ ന്യായവിധി
കൾ ഭൂമിയിലേക്ക് എന്നുവന്നാൽ ഊഴിനിവാസിക നീതിയെ പ
</lg><lg n="൧൦">ഠിക്കുന്നുവല്ലോ. ദുഷ്ടനു കനിവു കിട്ടിയാൽ അവൻ നീതിയെ പഠി
ക്കാ, പരമാൎത്ഥരാജ്യത്തിലും അവൻ വക്രത ചെയ്യും, യഹോവയുടെ പ്ര
</lg><lg n="൧൧">ഭാവത്ത കാണ്ങ്കയും ഇല്ല. - യഹോവേ തൃക്കൈ ഉയർത്തിരു
ന്നിട്ടും അവർ കാണുന്നില്ല, ജനത്തിന്നു വേണ്ടി (നിണക്ക്) ഉള്ള എരി
വിനെ അവർ കണ്ടു നാണിക്കയും നിന്റെ മാറ്റാന്മാരെ തീ തിന്നുകയും
</lg><lg n="൧൨"> ചെയ്യും. യഹോവേ നി ഞങ്ങൾക്കു സമാധാനം സ്ഥാപിച്ചു തരും, നീ
തന്നേ ഞങ്ങളുടെ സകലക്രിയകളെയും ഞങ്ങൾക്കു വേണ്ടി പ്രവൃത്തിച്ചി
</lg><lg n="൧൩">ട്ടുണ്ടല്ലോ. ഞങ്ങളുടെ ദൈവമായ യഹോവേ നീ എന്നിയേ കൎത്താക്ക
ന്മാർ ഞങ്ങളെ നടത്തീട്ടും നിന്നാൽ മാത്രം ഞങ്ങൾ തിരുനാമത്തെ ഓ
</lg><lg n="൧൪">ൎപ്പിക്കും. മരിച്ചവർ ഉയിൎക്കയില്ല പ്രേതന്മാർ എഴുനീല്കയും ഇല്ല. അതു
കൊണ്ടു നി അവരെ സന്ദൎശിച്ചു പേരറുത്തു അവരുടെ ഓൎമ്മ അശേഷം
കെടുത്തുകളഞ്ഞു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/45&oldid=191702" എന്ന താളിൽനിന്ന് ശേഖരിച്ചത്