താൾ:GaXXXIV5 2.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമോസ് ൫. അ. Amos, V. 401

<lg n="">ഗൃഹത്തിൽ ചാടിട്ടു ബേഥേലിന്നു കെടുക്കുന്നവൻ ആരും ഇല്ലാതേ തീ
</lg><lg n="൭"> തിന്നുകളയ്‌വാൻ തന്നേ! ഇവർ ന്യായത്തെ മക്കിപ്പുവാക്കി മറിച്ചു,
</lg><lg n="൮"> നീതിയെ നിലത്തോളം ചാച്ചുകളയുന്നു. അവനോ കാൎത്തികയെയും
തിരുവാതിരമൂൎഖനെയും ഉണ്ടാക്കയും മരണനിഴലിനെ ഉഷസ്സാക്കി മാ
റ്റുകയും പകലിനെ രാവാക്കി ഇരുട്ടുകയും കടൽവെള്ളങ്ങളെ വിളിച്ചു
</lg><lg n="൯"> ഭൂപ്പരപ്പിന്മേൽ പകരുകയും, കോട്ടയുടേ മേൽ കലാപം വരത്തക്കവ
ണ്ണം ശക്തന്നു കലാപം മിന്നിച്ചു തട്ടിക്കയും ചെയ്യുന്നു; യഹോവ എന്ന്
</lg><lg n="൧൦"> അവന്റേ നാമം.— ഇവരോ പടിവാതിൽക്കൽ ശാസിക്കുന്നവനെ പ
</lg><lg n="൧൧"> കെച്ചു തികവു സംസാരിക്കുന്നവനെ അറെച്ചുകളയുന്നു. ആകയാൽ
നിങ്ങൾ എളിയവന്റേ മേൽ ചവിട്ടി അവനോടു നെൽക്കോഴ മുട്ടിച്ചു
വാങ്ങുന്നതുക്കൊണ്ടു വെട്ടുകൽ വീടുകളെ പണിയിച്ചിട്ടും അവറ്റിൻ വസി
ക്ക ഇല്ല, മനോഹരവള്ളിപറമ്പുകളെ നട്ടിട്ടും അതിൻവീഞ്ഞു കുടിക്ക
</lg><lg n="൧൨"> യും ഇല്ല. ഞാൻ ആകട്ടേ നിങ്ങളുടേ ദ്രോഹങ്ങൾ പെരുത്തു പാപ
ങ്ങൾ ഉരത്തു എന്ന് അറിയുന്നു, നീതിമാനെ ഒതുക്കി (കുലപാതകനോടു)
വീൾചപ്പണം വാങ്ങി പടിവാതിൽക്കൽ ദരിദ്രരേ (ന്യായത്തെ) മറിച്ചും
പോരുന്നവരേ!

</lg>

<lg n="൧൩"> അതുകൊണ്ടു ബിദ്ധിമാൻ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാ
</lg><lg n="൧൪"> ലം അല്ലോ. നിങ്ങൾ ജീവിക്കേണ്ടതിന്നു തിന്മയെ അല്ല നന്മയെ തി
രവിൻ! സൈന്യങ്ങളുടേ ദൈവമായ യഹോവ നിങ്ങൾ പറയുന്ന പ്ര
</lg><lg n="൧൫"> കാരം നിങ്ങളോടു കൂടേ ഉണ്ടു എന്നു വരുവാനായേ. തിന്മയെ പകെ
ച്ചു നന്മയെ സ്നേഹിച്ചു പടിവാതില്ക്കൽ ന്യായത്തെ നിലനിൎത്തികൊൾ
വിൻ! പക്ഷേ സൈന്യങ്ങളുടേ ദൈവമായ യഹോവ യോസേഫിൻ
</lg><lg n="൧൬"> ശേഷിപ്പിനെ കനിഞ്ഞുകൊള്ളും.— അതുകൊണ്ടു സൈന്യങ്ങളുടേ ദൈ
വമായ യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: വീഥിതോറും അലമുറ!
അയ്യോ അയ്യോ എന്നു തെരുതോറും പറകയും ഖേദത്തിന്നായി കൃഷി
ക്കാരനെയും വിലാപവിദഗ്ദ്ധരോടു തൊഴിപ്പിൻ! എന്നും വിളിക്കയും,
</lg><lg n="൧൭"> എല്ലാ വള്ളിപറമ്പുകളിലും അലമുറ തുടരുകയും ആം. ഞാൻ ആകട്ടേ
നിന്നിൽക്കൂടി കടന്നുച്ല്ലും എന്നു യഹോവ പറയുന്നു (൨ മോ. ൧൨, ൧൨).

</lg>

<lg n="൧൮"> യഹോവാദിവസത്തെ ആഗ്രഹിക്കുന്നവൎക്കു ഹാ കഷ്ടം! യഹോവാദി
വസം നിങ്ങൾക്ക് എന്തിന്നു വേണം? അതു വെളിച്ചമല്ല ഇരുട്ടത്രേ.
</lg><lg n="൧൯"> ഓർ ആൾ സിംഹാസനത്തിൽനിന്നു മണ്ടിപ്പോയാൽ കരടി അവനെ പറ്റും,
വീട്ടിൽ പുക്കൽ കൈ ചുവരോടു ചാരീട്ടു പാമ്പു കടിക്കും എന്നപോലേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/407&oldid=192548" എന്ന താളിൽനിന്ന് ശേഖരിച്ചത്