താൾ:GaXXXIV5 2.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

400 Amos, V. ആമോസ് ൫. അ.

<lg n="">എന്നോളം തിർഞ്ഞതും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൯"> (നെല്ലിൻ) കരുവാളിപ്പും മഞ്ഞളിപ്പുംകൊണ്ടു ഞാൻ നിങ്ങളെ അടിച്ചു,
നിങ്ങടേ തോട്ടങ്ങൾ പറമ്പുകളും അത്തികൾ ഒലീവമരങ്ങളുമ്മിക്കതി
നെ വെട്ട് കിളി തിന്നുകളഞ്ഞു, നിങ്ങൾ എന്നോളം തിരിഞ്ഞതും ഇല്ല
</lg><lg n="൧൦"> എന്നു യഹോവയുടേ അരുളപ്പാടു. ഞാൻ മിസ്രനടപ്പുപോലത്തേ മഹാ
വ്യാധിയെ നിങ്ങളിൽ അയച്ചുവിട്ടു, നിങ്ങളുടേ യുവാക്കളെയും ശത്രു
വശത്ത് ആയ്‌പ്പോയ കുതിരകളെയും വാളാൽ കൊന്നു, ഇങ്ങനേ നി
ങ്ങളുടേ മൂക്കുകളിലും അങ്ങേ പാളയങ്ങളുടേ നാറ്റത്തെ പൊങ്ങിച്ചു,
നിങ്ങൾ എന്നോളം തിരിഞ്ഞതും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൧൧"> ദൈവം സദോമിനെയും ഘമോറയെയും മറിച്ചതു പോലേ (൫ മോ.൨൯, ൨൨) ഞാൻ നിങ്ങളിൽ മറിപ്പു നടത്തി, നിങ്ങൾ ദഹനത്തിൽനി
ന്നു പറിച്ചെടുത്ത് കൊള്ളിക്കും ഒത്തു ചമഞ്ഞു, നിങ്ങൾ എന്നോളം തിരി
ഞ്ഞതും ഇല്ല എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൨"> അതുകൊണ്ട് ഇസ്രയേലേ ഞാൻ നിന്നെ ഇപ്രകാരം ചെയ്യും; നിന്നെ
ഇതു ചെയ്‌വാൻ ഇരിക്കയാൽ ഹേ ഇസ്രയേലേ നിൻദൈവത്തെ എതി
രേല്പാൻ ഒരിങ്ങിക്കൊൾക! ആയവൻ ആകട്ടേ ഇതാ മലകളെ ഉരു
വാക്കുകയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോട് അവന്റേ ഉന്നൽ
ഇന്നത് എന്ന് അറിയിക്കയും അരുണോദയതമസ്സുകളെ ഉണ്ടാക്കയും
ഭൂമിയുടേ അഗ്രങ്ങളിന്മേൽ നടകൊൾകയും ചെയ്യുന്നവൻ തന്നേ.
സൈന്യങ്ങളുടേ ദൈവമായ യഹോവ എന്ന് അവന്റേ നാമം.

</lg>

</lg><lg n="൫">, ൧ ഇസ്രയേൽഗൃഹമേ ഞാൻ നിങ്ങളെച്ചൊല്ലി വിലാപമായി എടുക്കുന്ന
</lg><lg n="൨"> ഈ വചനത്തെ കേൾപ്പിൻ! ഇസ്രയേൽകന്യക് വീണു, ഇനി എഴുനീ
ല്ക്കയും ഇല്ല, അവൾ തൻനിലത്തു തള്ളിയിടപ്പെട്ടു കിടക്കുന്നു, നിവി
</lg><lg n="൩"> ൎത്തുവാൻ ആരും ഇല്ല. കാരണം യഹോവാകൎത്താവ് ഇവ്വണ്ണം പറ
യുന്നു: ആയിരമായി(പോരിന്നു) പുറപ്പെടുന്ന നഗരം ഇസ്രയേൽഗൃഹ
ത്തിന്നു നൂറിനെ ശേഷിപ്പിക്കും, നൂറായി പുറപ്പെടുന്ന ഊർ പത്തിനെ
യും ശേഷിപ്പിക്കും.

</lg>

<lg n="൪"> എന്തെന്നാൽ യഹോവ ഇസ്രയേൽഗൃഹത്തോട് ഇവ്വണ്ണം പറയുന്നു:
</lg><lg n="൫"> എന്നെ തിരഞ്ഞുകൊണ്ടു ജീവിപ്പിൻ! ബേഥേലിനെ തിരയൊല്ലാ,
ഗില്ഗാലിൽ ചെല്കയും ബേർശബയിൽ കടക്കയും അരുതു! ഗില്ഗാൽ
</lg><lg n="൬"> കേവലം പ്രവസിച്ചും ബേഥേൽ ഇല്ലായ്മയും പോകും. യഹോവ
യെ മാത്രം തിരഞ്ഞു ജീവിപ്പിൻ! അവൻ അഗ്നിപോലേ യോസേഫ്
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/406&oldid=192546" എന്ന താളിൽനിന്ന് ശേഖരിച്ചത്