താൾ:GaXXXIV5 2.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

JOEL

യോവേൽ

<lg n="൧"> പതുവേലിൻ മകനായ യോവേലിന്ന് ഉണ്ടായ യഹോവാവചനം.

</lg> ൧. അദ്ധ്യായം. (—൨, ൧൭.)

തുള്ളങ്കൂട്ടങ്ങൾ യഹൂദയെ പാഴാക്കുകയാൽ (൫) പ്രമാദക്കാരെ ഉണൎത്തി
(൮) ശോകത്തിന്നും (൧൩) നോമ്പിന്നും വിളിച്ചു (൧൯) പ്രാൎത്ഥിച്ചു (൨, ൧)
സഭയെയും പ്രാൎത്തിപ്പിച്ചു (൧൨) മനന്തിരിയുന്നവൎക്കു വാഗ്ദത്തം ചൊല്ലിയതു (യോ
വാശ് രാജാവിൻ കാലം).

<lg n="൨"> അല്ലയോ മൂത്തോരേ ഇതു കേൾപ്പിൻ! ദേശത്തേകുടിയാന്മാരേ ഒക്ക
യും ചെവിക്കൊൾവിൻ! ഈ വക നിങ്ങളുടേ നാളുകളിൽ താൻ അപ്പ\
</lg><lg n="൩"> ന്മാരുടേ നാളുകളിൽ താൻ ഉണ്ടായോ? ഇതിനെച്ചൊല്ലി നിങ്ങളുടേ
മക്കളോടും മക്കൾ തങ്ങടേ മക്കളോടും ഇവർ പിറ്റേ കരുന്തലയോടും
</lg><lg n="൪"> കഥിപ്പൂതാക! വെട്ട് ക്കിളി ശേഷിപ്പിച്ചതു തുള്ളൻ തിന്നു, തുള്ളൻ ശേ
ഷിപ്പിച്ചതു നക്കി തിന്നു, നക്കി ശേഷിപ്പിച്ചതു നുകരി തിന്നുകളഞ്ഞു.—

</lg>

<lg n="൫"> ഹേ മത്തരേ ഉണൎന്നു കരവിൻ! ദ്രാക്ഷാരസം നിങ്ങളുടേ വായ്ക്ക് അ
</lg><lg n="൬"> റുതി വന്നതാൽ മദ്യപായികൾ എല്ലാരും മുറയിടുവിൻ! എൻദേശത്തി
ന്മേൽ അല്ലോ എണ്ണമില്ലാത്ത ബലത്തൊരു ജാതി കരേറിവന്നു, അതിന്ന്
പല്ലുകൾ സിംഹദന്തങ്ങൾ അത്രേ, കേസരിയുടേ എകിറും അതിന്ന്
</lg><lg n="൭"> ഉണ്ടു. ആയത് എന്വള്ളിയെ പാഴാക്കി, എൻഅത്തിയെ കുറ്റി
ആക്കി, അതിനെ തൊലിച്ചുരിച്ചുകളഞ്ഞു. അതിൻകൊടികൾ വെളു
</lg><lg n="൮"> വെളയായി.— (യഹൂദേ) ബാല്യത്തിലേ കാന്തനെ ച്ചൊല്ലി രട്ടുടുത്ത
</lg><lg n="൯"> കന്യയെപ്പോലേ തൊഴിക്ക! തിരുകാഴ്ചയും ഊക്കയും യഹോവാല
യത്തിൽനിന്നു ഛേദിക്കപ്പെട്ടു, യഹോവയെ ശുശ്രൂഷിക്കുന്ന പുരോഹി
</lg><lg n="൧൦"> തർ ഖേദിക്കുന്നു. വയൽ പാഴായി, വിള നഷ്ടമായി രസം വറ്റി എ
</lg><lg n="൧൧"> ണ്ണ മാഴ്കിപ്പോകയാൽ നിലവും ഖേദിക്കുന്നു. വയലിലേ കൊയ്ത്തു കെട്ടു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/395&oldid=192527" എന്ന താളിൽനിന്ന് ശേഖരിച്ചത്