താൾ:GaXXXIV5 2.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹോശേയ ൧൧. അ. Hosea, XI. 385

<lg n="">കൊയ്തു പൊയ്ഫലം തിന്നുപോന്നതു നിന്റേ വീരരുടേ പെരിപ്പം തുട
</lg><lg n="൧൪"> ങ്ങിയുള്ള സ്വന്തവഴിയിൽ തേറുകയാൽ അത്രേ. നിന്റേ വംശങ്ങൾ
ക്കു നേരേ ആരവാരവം കിളൎന്നിട്ടു ശല്മൻ പടനാളിൽ ബേഥൎബേലെ ധൂളി
പ്പിച്ചപ്രകാരം നിന്റേ കോട്ടകൾ ഒക്കയും ധൂളിപ്പിക്കും, മക്കളുടേ മേൽ
</lg><lg n="൧൫"> അമ്മയും ചതഞ്ഞുപോം ഇവ്വണ്ണം ബേഥേൽ എന്നതു നിങ്ങളുടേ തിന്മ
യുടേ തിന്മ നിമിത്തം നിങ്ങൾക്കു വരുത്തിയതു, അരുണോദയത്തിൽ
തന്നേ ഇസ്രയേൽരാജാവ് അന്തരിച്ചന്തരിച്ചു.

</lg>

<lg n="൧൧, ൧"> ഇസ്രയേൽ ബാലനായ സമയത്തു ഞാൻ അവനെ സ്നേഹിച്ചു മിസ്രയി
</lg><lg n="൨"> ൽനിന്ന് എൻപുത്രനെ വിളിച്ചു. (പ്രവാചകന്മാർ) അവരെ വിളി
ക്കുന്തോറും അവരെ വിട്ടു പോയ്ക്കളഞ്ഞു ബാളുകൾക്കു ബലി കഴിച്ചു വി
</lg><lg n="൩"> ഗ്രഹങ്ങൾക്കു ധൂപം കാട്ടും. ഞാനോ എഫ്ര യിമെ കാൽ വെപ്പിച്ചു,
താൻ ഭുജങ്ങളിൽ ഏറ്റുകൊണ്ടിട്ടും അവൎക്കു ഞാൻ ചികിത്സിച്ചു എന്ന്
</lg><lg n="൪"> അവർ അറിഞ്ഞില്ല. മാനുഷകയറുകളാലും സ്നേഹപാശങ്ങളാലും ഞാൻ
അവരെ വലിച്ചു, നുകത്തെ കവിളിന്മേൽ പൊന്തിച്ചു പിടിക്കുന്നവനെ
</lg><lg n="൫"> പ്പോലേ അവൎക്കായിരുന്നു, മെല്ലേ തിന്മാൻ കൊടുത്തുപോന്നു.— അവൻ
മിസ്രദേശത്തിൽ മടങ്ങിപ്പോക ഇല്ല, തിരിച്ചുവരുവാൻ വെറുത്തതുകൊ
</lg><lg n="൬"> ണ്ടു അശ്ശൂർ തന്നേ അവന്നു രാജാവാം. അവരുടേ മന്ത്രണങ്ങൾനിമി
ത്തം അവരേ പട്ടണങ്ങളിൽ വാൾ ചുഴന്നു അതതിൻ അഴികളെ മുടി
</lg><lg n="൭"> ച്ചു(ആളെ) തിന്നും. എൻജനമോ എന്നെ വിട്ടു പിഴുകുവാൻ ചാഞ്ഞു
തൂങ്ങുന്നു, അവരെ മേലോട്ടു വിളിച്ചാലും ഒക്കത്തക്ക കയറാതു.

</lg>

<lg n="൮"> എഫ്ര യിമേ ഞാൻ നിന്നെ എങ്ങനേ കൊടുത്തു വിടും? ഇസ്രയേലേ
നിന്നെ എങ്ങനേ ഏല്പിക്കും? നിന്നെ അദ്മപോലേ ആക്കി ചബോയിം
പോലേ (൫ മോ. ൨൯, ൨൨) വെപ്പത് എങ്ങനേ? എന്റേ ഹൃദയം
</lg><lg n="൯"> ഉള്ളിൽ മറിഞ്ഞു എൻപരിതാപങ്ങൾ ഒക്കത്തക്ക വെന്തഴലുന്നു. എൻകോ
പത്തിൽ ഊഷ്മാവെ ഞാൻ നടത്തുക ഇല്ല, എഫ്ര യിമെ തിരികേ കൊടു
ക്ക ഇല്ല; കാരണം ഞാൻ ദേവൻ തന്നേ, മനുഷ്യനല്ല, നിന്നടുവിലേ
</lg><lg n="൧൦"> വിശുദ്ധനല്ലോ ചിനത്തിൽ ആകയും ഇല്ല. സിംഹംപോലേ അലറുന്ന
യഹോവയുടേ പിന്നാലേ അവർ ചെല്ലും; അവൻ അലറും സത്യം, അ
</lg><lg n="൧൧"> ന്നു (പടിഞ്ഞാറു) കടലിൽനിന്നു മക്കൾ വിറെച്ചുവരികയും, മിസ്രയിൽ
നിന്നു ചെറുപ്പുള്ളുപോലേയും അശ്ശൂർദേശത്തുനിന്നു പ്രാവുപോലേയും
വിറെച്ച് അണകയും ഞാൻ അവരെ സ്വഭവനങ്ങളിൽ കൂടി ഇരുത്തുക
യും ചെയ്യും എന്നു യഹോവയുടേ അരുളപ്പടു.

</lg>25

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/391&oldid=192521" എന്ന താളിൽനിന്ന് ശേഖരിച്ചത്