താൾ:GaXXXIV5 2.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

382 Hosea, IX. ഹോശേയ ൯. അ.

<lg n="൬"> ൎദ്ദോഷത്വം അവൎക്കു സഹിയാത്തത് എത്രോടം? ഇസ്രായേലിൽനിന്നാക
ട്ടേ ഇതു (കന്നു)൦ ഉണ്ടു, കമ്മാളൻ അതിനെ തീൎത്തു, ശമൎയ്യയുടേ കന്നു
</lg><lg n="൭"> ദൈവമല്ല നുറുങ്ങുകളായി പൊടികേ ഉള്ളു. കാരണം: അവർ കാറ്റു
വിതെക്കുന്നു വിശറും കൊയ്യുന്നു, അതിന്നു വിള ഇല്ല, മുളച്ചൽ മാവിനെ
തരികയില്ല, പക്ഷേ തന്നാലും അന്യന്മാർ അതിനെ വിഴുങ്ങും.

</lg>

<lg n="൮"> ഇസ്രയേൽ വിഴുങ്ങപ്പെട്ടുപോയി, ഇപ്പോൾ അവർ ജാതികളിൽ ഒട്ടും
</lg><lg n="൯"> ഇഷ്ടം ഇല്ലാത്ത പാത്രത്തിന്ന് ഒത്തുചമഞ്ഞു. കാട്ടുകഴുത തനിയേ നില
ക്കേ ആയവർ അശ്ശൂരിലേക്കു കരേറിപ്പോയാല്ലോ, എഫ്ര യിം പ്രേമങ്ങ
</lg><lg n="൧൦"> ളെ കൂലിക്കു വാങ്ങുന്നു. അവർ ജാതികളിൽ കൂലിക്കു വിളിച്ചാലും ഇ
പ്പോൾ ഞാൻ അവരെ (അങ്ങോട്ടു) കൂട്ടും, മന്നവരുടേ രാജാവിൻ ചുമടു
</lg><lg n="൧൧"> ഹേതുവായി അവർ അല്പരാവാൻ തുടങ്ങും.— എന്തിന്നെന്നാൽ പാപം
ചെയ്‌വാൻ എഫ്ര യിം ബലിപീഠങ്ങളെ പെരുക്കി ബലിപീഠങ്ങൾ അവ
</lg><lg n="൧൨"> ന്നു പാപത്തിന്നായി ചമഞ്ഞു. എൻധൎമ്മോപദേശം ലക്ഷത്തോളം
</lg><lg n="൧൩"> ഞാൻ അവന്ന് എഴുതിയാലും പരകാൎയ്യം എന്ന് എണ്ണപ്പെടും. എൻവ
ഴിപാടുകളാലേ യാഗങ്ങളെ അവർ അറുത്തു ഇറച്ചി എന്നു തിന്നുന്നു;
യഹോവ അവറ്റിൽ പ്രസാദിക്കുന്നില്ല, ഇപ്പോൾ അവരുടേ കുറ്റത്തെ
ഓൎത്തു അവരുടേ പാപങ്ങളെ സന്ദൎശിക്കും, അവർ മിസ്രയിൽ മടങ്ങി
</lg><lg n="൧൪"> പ്പോകയും ആം. ഇസ്രയേൽ തന്നെ ഉണ്ടാക്കിയവനെ സാക്ഷാൽ മറ
ന്നു കോയിലകങ്ങളെ പണി ച്യ്തു, യഹൂദ കോട്ടനഗരങളെ പെരു
ക്കി, ഞാനോ അതിൻനഗരങ്ങളിൽ തീ അയപ്പത് അതിലേ അരമന
കളെ തിന്നും.

</lg>

<lg n="൯, ൧"> ഹേ ഇസ്രയേലേ ശേഷം വംശങ്ങളെ പോലേ (കൊയ്ത്തിൽ) സന്തോ
ഷിച്ച് ഉല്ലസിക്കൊല്ലാ; നിൻദൈവത്തെ വിട്ടു നീ പുലയാടി ധാന്യം
മെതിക്കുന്ന എല്ലാ കളത്തിലും വേശ്യാസമ്മാനത്തെ ഇച്ഛിച്ചുപോന്നുവ
</lg><lg n="൨"> ല്ലോ. മെതിക്കളവും ചക്കും അവരെ പോഷിപ്പിക്ക ഇല്ല, രസവും അവ
</lg><lg n="൩"> ളെ മതിക്കും. യഹോവാദേശത്തിൽ അവർ വസിക്ക ഇല്ല, എഫ്ര യിം
</lg><lg n="൪"> മിസ്രയിൽ മടങ്ങിപ്പോകും അശ്ശൂരിലും അവർ അശുദ്ധത്തെ തിന്നും.
യഹോവെക്കു വീഞ്ഞു ഊക്ക ഇല്ല, അവരുടേ യാഗങ്ങൾ അവന്നു നിറയാ,
ആയവ അവൎക്കു ഖേദത്തിൽ ആഹാരം പോലേ, അതിനെ തിന്നുന്ന
വർ എല്ലാം അശുദ്ധിപ്പെടും; അവരുടേ ആഹാരം യഹോവാലയത്തിൽ
</lg><lg n="൫"> വരാതേ അവരുടേ പ്രാണരക്ഷെക്കത്രേ. ഉത്സവദിവസത്തിലും
</lg><lg n="൬"> യഹോവയുടേ പെരുന്നാളിലും നിങ്ങൾ എന്തു ചെയ്യും? കണ്ടാലും സഹാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/388&oldid=192515" എന്ന താളിൽനിന്ന് ശേഖരിച്ചത്