താൾ:GaXXXIV5 2.pdf/387

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹോശേയ ൮. അ. Hosea, VIII. 381

<lg n="">രും വീണുപോകുന്നു, അതിൽ ഒരുത്തനും എന്നെ നോക്കി വിളിക്കുന്ന
തും ഇല്ല.

</lg>

<lg n="൮"> എഫ്ര യിം ജാതികളോട് ഇടകലൎന്നു ചമയുന്നു, എഫ്ര യിം തിരിയ
</lg><lg n="൯"> പ്പെടാത്ത ദോശ അത്രേ. അന്യന്മാർ അവന്റേ ഊക്കിനെ തിന്നു അ
വൻ അറിയുന്നതും ഇല്ല, നരയും അവന്മേൽ ചിതറിക്കാണുന്നു അവൻ
</lg><lg n="൧൦"> അറിയുന്നതും ഇല്ല. ഇസ്രായേലിന്റേ വമ്പായവൻ അവന്റേ മുഖത്തി
ന്നു നേരേ സാക്ഷ്യം ചൊല്ലുന്നു (൫, ൫), അവർ സ്വദൈവമായ യഹോ
വയിലേക്കു മടങ്ങിച്ചെല്ലുന്നതും ഇതിൽ ഒക്കയും അവനെ അന്വേഷി
</lg><lg n="൧൧"> ക്കുന്നതും ഇല്ല.—എഫ്ര യിം സാക്ഷാൽ ബുദ്ധിയില്ലാത്ത പൊണ്ണിപ്രാ
വിന്ന് ഒത്തുചമഞ്ഞു, അവർ മിസ്രയെ (തുണെക്കായി) വിളിച്ചു, അശ്ശൂ
൧൨രോളം ചെന്നു. ചെല്ലുകയിൽ തന്നേ ഞാൻ അവരുടേ മേൽ എൻ വല
യെ വീശും, വാനത്തേപക്ഷിയെപ്പോലേ അവരെ കിഴിക്കും, അവരു
</lg><lg n="൧൩"> ടേ സഭയെ കേൾപ്പിച്ചപ്രകാരം അവരെ ശിക്ഷിക്കും.— എന്നെ വിട്ടു
മണ്ടുകകൊണ്ട് അവൎക്കു ഹാ കഷ്ടം! എന്നോടു ദ്രോഹിച്ചുപോയതിനാൽ അ
വൎക്കു സംഹാരം! ഞാനോ അവരെ മൊചിക്കുമായിരുന്നു, അവരോ എ
</lg><lg n="൧൪"> ന്നെച്ചൊല്ലി ഭോഷ്ക്കുകളെ സംസാരിക്കുന്നു. ഹൃദയംകൊണ്ട് എന്നെ
നോക്കി വിളിക്കാതേ കിടക്കമേലേ മുറയിടുകേ ഉള്ളു, ധാന്യരസങ്ങളെ
</lg><lg n="൧൫"> ച്ചൊല്ലി ഒരുമിച്ചു കൂടിയും എന്നെ വിട്ടകന്നുംകൊള്ളുന്നു. ഞാനോ അ
വരുടേ ഭുജങ്ങളെ അഭ്യസിപ്പിച്ച് ഉറപ്പിച്ചു, എന്റേ നേരേ അവർ
</lg><lg n="൧൬"> ദോഷം നിനെക്കുന്നു താനും. അവർ തിരിയുന്നു എങ്കിലും മീത്തലേക്ക
ല്ല, കൃത്രിമവില്ലുകണക്കേ ആയി (സങ്കീ. ൭൮, ൫൭). അവരുടേ പ്രഭു
ക്കൾ നാവിൻപാരുഷ്യം നിമിത്തം വാളാൽ വീഴും; ഇതത്രേ മിസ്രദേശ
ത്ത് അവരുടേ അപഹാസം.

</lg>

<lg n="൮, ൧ ">നിന്റേ ചുണ്ടിലേക്കു കാഹളം! കഴുപോലേ യഹോവാഗൃഹത്തിന്മേൽ
(തട്ടുന്നതു) എന്നിയമത്തെ അവർ ലംഘിച്ചു എൻധൎമ്മോപദേശത്തിന്ന്
</lg><lg n="൨"> അപരാധിക്ക ഹേതുവാൽ. എന്ദൈവമേ! ഇസ്രയേലല്ലോ ഞങ്ങൾ,
നിന്നെ അറിയുന്നു എന്ന് അവർ എന്നോട് (അന്നു) വിളിക്കും.
</lg><lg n="൩"> (ഉത്തരമാവിതു:) നന്മയോട് ഇസ്രയേലിന്നു നീരസം ആകയാൽ ശത്രു
</lg><lg n="൪"> അവനെ പിന്തുടരാവു! അവർ അരചരെ ആക്കി വെച്ചു, എന്മൂലം അ
ല്ല താനും, പ്രഭുക്കളെ ആക്കി, ഞാൻ അറിഞ്ഞതും ഇല്ല; തങ്ങളുടേ വെ
</lg><lg n="൫"> ള്ളി പൊന്നും വിഗ്രഹങ്ങളാക്കിയതു അറുതിവരുവാനത്രേ. ഹാ ശമ
ൎയ്യേ! നിന്റേ കന്നു നാറുൎന്നു, എൻകോപം അവരിൽ എരിയുന്നു; നി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/387&oldid=192514" എന്ന താളിൽനിന്ന് ശേഖരിച്ചത്