താൾ:GaXXXIV5 2.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 Isaiah, XXI. യശയ്യാ ൨൧.അ.

<lg n="">രണ്ടു കതിരയാളും കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറിയ കൂട്ടങ്ങളും (ക
</lg><lg n="൮">ണ്ടു); ഏറ്റം കുറിക്കൊണ്ടു സൂക്ഷിച്ചും കേട്ട ശേഷം, സിംഹം (പോലേ)
അലറി; സ്വാമി ഞാനോ പകൽ വിടാതേ, കാവൽനിന്നു, രാത്രിതോറും
</lg><lg n="൯"> എന്റെ നോക്കിടത്തിൽ, നിവിൎന്നിരുന്നു പിന്നേ അതാ അശ്വബലം
ഈരണ്ടു കുതിരയാളായി ഇങ്ങു വന്നു. ആരംഭിച്ചു പറഞ്ഞിതു: ബാബേൽ
വീണു വീണു. അതിലേ ദേവശിലകൾ എല്ലാം നിലത്തു തകൎന്നുകിട
</lg><lg n="൧൦">ക്കുന്നു. — കളത്തിൽ മെത്തികൊണ്ടു ചതഞ്ഞ എന്റെ ജനമേ! സൈ
ന്യങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ കേട്ടതിനെ നിങ്ങക്ക്
അറിയിക്കുന്നു.

</lg>

ദൂമയുടെ നേരേ. (൧൧ - ൧൨.)

എദോമ്യരോ ഇശ്മയേല്യരോ (൧ മോ, ൨@, ൧൪) മനന്തിരിവോളം അവൎക്കു
യരുശലേമിൽനിന്നു നല്ല ഉത്തരം വരികയില്ല.

<lg n="൧൧">ഭൂമിയിലേ ആജ്ഞയാവിതു: സേയീരിൽനിന്ന് എന്നോടൂ വിളിക്കുന്നിതു:
കാവല്ക്കാര രാത്രിയിൽനിന്ന് എത്ര (യായി)? കാവല്ക്കാര രാത്രിയിൽനി
</lg><lg n="൧൨">ന്ന് എത്ര? എന്നാറേ കാവല്ക്കാരൻ പറയുന്നിതു: പുലൎച്ച വരുന്നു രാ
ത്രിയും ക്രടേ ചോദിക്കേണ്ടുകിൽ ചോദിപ്പിൻ! തിരിഞ്ഞുവരുമിൻ!

</lg>

അറവിയുടെ നേരേ. (൧൩ - ൧൭.)

അറവിക്കച്ചടക്കാൎക്കു യുദ്ധങ്ങളാൽ യാത്രാവിഘ്നവും വമ്പിൻ താഴ്മയും വരും.<lg n="൧൩"> അറവിയുടെ നേരേ ആജ്ഞയാവിതു: അല്ലയോ ദെദാനിലേ സാൎത്ഥ
ങ്ങളായുളോവേ (ഹജ, ൨൫, ൧൩), അറവിയിൽ കാട്ടിൽ തന്നേ
</lg><lg n="൧൪"> നിങ്ങൾ രാ പാക്കേണ്ടിപരും, തേമാദേശത്തിലേ കൂടിയാന്മാർ (ഇയ്യേ
ബ് ൬,൧൯) ദാഹിക്കുന്നവന് എതിരേ വെള്ളം കൊണ്ടുവരുവിൻ! മണ്ടു
</lg><lg n="൧൫">ന്നവനെ അപ്പവുമായി മുമ്പി കൊള്ളുന്നു. അവരാകട്ടേ വാളുകളിൽ
നിന്ന് ഊരിയ വാളിന്നും കൂലെച്ച വില്ലിന്നും യുദ്ധഭാരത്തിന്നും മണ്ടിപ്പോ
</lg><lg n="൧൬">കുന്നതു. എന്തെന്നാൽ കൎത്താവ് എന്നോട്ട് പറഞ്ഞിതു: കൂലിക്കാരന്റെ
ആണ്ടുകളാൽ ഓർ ആണ്ടുകൊണ്ടു കേദാരിന്റെ തേജസ്സ് എല്ലാം തീൎന്നു
</lg><lg n="൧൭">പോകും കേദാർപുത്രന്മാരിൽ വില്ലാളിവീരന്മാർ ശേഷിപ്പതു എണ്ണം
കുറയും? ഇസ്രയേലിൻ ദൈവമായ യഹോവ ഉരചെയ്തുവല്ലോ.

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/38&oldid=191688" എന്ന താളിൽനിന്ന് ശേഖരിച്ചത്