താൾ:GaXXXIV5 2.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Hosea.

ഹോശേയ.

<lg n="൧"> ഉജ്ജീയ യോഥാം ആഹാജ് ഹിജക്കിയാ എന്ന യെഹൂദാരാജാക്കന്മാ
രുടേ നാളുകളിലും യോവാശിൻപുത്രനായ യരോബ്യാം എന്ന ഇസ്രായേൽ
രാജാവിന്റേ നാളുകളിലും ബയരിപുത്രനായ ഹോശേയെക്ക് ഉണ്ടായ
യഹോവാവചനം.

</lg>

I. ഹോശേയയെക്കൊണ്ടു വ്യാപരിച്ചതു.

(അ.൧-൩.)

൧. അദ്ധ്യായം.

ഇസ്രയേൽരാജ്യം വേശ്യ എന്നു കാണിച്ചതും (൪) പുത്രന്മാരുടേ നാമങ്ങളും
(൧൭)അന്ത്യരക്ഷയും.

<lg n="൨"> യഹോവ ഹോശേയയിലേക്ക് ഉരിയാടുന്നതിന്റേ ആരംഭത്തിൽ:
നീ പോയി നിനക്കു പുലയാടിച്ചിയെയും പുലയാട്ടുമക്കളെയും എടുത്തു
കൊൾക! നാട് എല്ലാം യഹോവയെ വിട്ടു പുലയാടിപ്പോരുന്നുവല്ലോ—
</lg><lg n="൩"> എന്നു യഹോവ ഹോശേയയോടു പറഞ്ഞപ്പോൾ, അവൻ ചെന്നു ദിബ്ലാ
യിംമകളായ ഗോമരെ എടുത്തു. അവളും ഗൎഭം ധരിച്ചു അവന്ന് പുത്രനെ
</lg><lg n="൪"> പെറ്റു. യഹോവ അവനോടു പറഞ്ഞു: ഇവന്നു യിജ്രയേൽ (ദേവൻ
വിതറും) എന്നു പേർ വിളിക്ക! കാരണം ഇനി അല്പം കഴിഞ്ഞാൽ ഞാൻ
യിജ്രയേലിന്റേ രക്തങ്ങളെ സന്ദൎശിച്ചു യേഹു ഗൃഹത്തിന്മേൽ വരുത്തു
൫കയും ഇസ്രയേൽഗൃഹത്തിൻ രാജത്വത്തെ ഒഴിപ്പിക്കയും ചെയ്യും. അ
ന്നാളിൽ സഭവിപ്പതോ: ഞാൻ ഇസ്രയേലിൻ വില്ലിനെ യിജ്രയേൽതാ
</lg><lg n="൬"> ഴ്വരയിൽ ഒടിക്കും.— അവൾ പിന്നേ ഗൎഭം ധരിച്ച് ഒരു മകളെ പെ
റ്റാറേ, ഇവൾക്കു ലോറുഹം (കനിവു കാണാത്തവൾ) എന്നു പേർ വി
ളിക്ക! കാരണം ഞാൻ ഇസ്രയേൽഗൃഹത്തോടു കേവലം ക്ഷമിപ്പാനായ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/379&oldid=192501" എന്ന താളിൽനിന്ന് ശേഖരിച്ചത്