താൾ:GaXXXIV5 2.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൨൧.അ. Isaiah, XXI. 31

<lg n="">സമയത്തു തന്നേ യഹോവ ആമോചിന്റെ പുത്രനായ യശയ്യാവിനെ
ക്കൊണ്ടു ചൊല്പിച്ചിതു: നീ പോയി അരയിൽനിന്നു രട്ടിനെ അഴിച്ചു
കാലിങ്കന്നു ചെരിപ്പ് ഊരിക്കുളക. എന്നതിൻപ്രകാരം അവൻ ചെയ്തു
</lg><lg n="൩"> നഗ്നനും വെറുങ്കാലുമായി നടന്നുകൊണ്ടിരുന്നു. അപ്പോൾ യഹോവ
പറഞ്ഞിതു: എൻ. ഭാസനായ യശയ്യാ മിസ്രെക്കും കൂശിന്നും മൂവാണ്ട്
ടയാളവും അതിശയവുമായി നഗ്നനും വെറുങ്കാലുമായി നടന്നതു പോലേ,
</lg><lg n="൪"> അശ്ശൂർരാജാവ് മിസ്രയിൽനിന്ന് അടിമപ്പെട്ടവരെയും കൂശ്ശിൽനിന്നു
പ്രസവിക്കുന്നവരെയും ആബാലവൃദ്ധം നഗ്നരും വെറുങ്കാലുമായി മി
</lg><lg n="൫">സ്രെക്ക് അവലക്ഷണമായിട്ട് ആസനം മറെക്കാതേ നടത്തും — അ
പ്പോൾ അവർ പ്രതീക്ഷിച്ച കൂശിനെയും കൊണ്ടാടിയ മിസ്രയെയും വി
</lg><lg n="൬">ചാരിച്ചു കൂശി നാണിക്കും. അന്ന് ഈ കടല്പറഞ്ഞു കൂടിയിരിക്കുന്നവർ
പറവിതു: അശൂർരാജാവിൽനിന്നു ഞങ്ങളെ വിട്ടിപ്പാൻ ഇതാ ഞങ്ങൾ
സഹായം തേടി മണ്ടിയ പ്രതീക്ഷാസ്ഥാനം ഇങ്ങനേ ആയല്ലോ? ഇനി
ഞങ്ങൾ എങ്ങനേ വഴതിപ്പോവു?

</lg>

ബാബേലിന്റെ നേരേ. (അ. ൨൧.)

ബാബേൽ സുഖിച്ചിരിക്കുമ്പോൾ മേദ്യർ ആക്രമിച്ചു (൬) ജയിച്ചു ബിംബ
സേവയെ മുടിക്കും.

<lg n="൧"> സമുദ്രത്തിങ്കലേ മരുവിൽ ആജ്ഞയാവിതു: തെക്കിൽ വിശറുകൾ വീ
ശും പോലേ മരുവിൽനിന്ന് (അതാ) ഭയങ്കരദേശത്തുനിനു വരുന്നു.
</lg><lg n="൨"> കഠിനദഗ്ദനം എനിക്ക് അറിയിക്കപ്പെട്ടിതു: കള്ളൻ തോല്പിച്ചു കക്കുന്നു
പാഴൻ പാഴാക്കുന്നു; ഏലാമേ കരേറിവരിക, മാദായേ ഞെരുക്കുക! അ
</lg><lg n="൩"> വരുടെ ഞരക്കം എല്ലാം ഞാൻ ഒഴിപ്പിക്കും. എന്നതുകൊണ്ട് എന്റെ
അരകർ വേദനകളാൽ നിറഞ്ഞു, ഈറ്റുനോവു പോലേ വലികൾ എനി
ക്കു പിടിച്ചു. ഞാൻ കേൾക്കാതവണ്ണം വട്ടന്തിരിഞ്ഞും കാണാതവണ്ണം മെ
</lg><lg n="൪">രിണ്ടും പോകുന്നു. എൻ ഹൃദയം പതെക്കുന്നു, ത്രാസം എന്നെ അരട്ടുന്നു,
</lg><lg n="൫"> എന്റെ കാമയാമത്തെ അവൻ വേപഥുവാക്കി മാറ്റി. മേശയെ ഒരു
ക്കും, കാവൽ കാക്കും. ഉണ്ണും കുടിക്കും, (ഉടനേ) അല്ലയോ പ്രഭുക്കളെ എ
</lg><lg n="൬">ഴുനീറ്റു പലിശയെ മെഴുക്കുവിൻ!- എങ്ങനേ എന്നാൽ കൎത്താവ്
എന്നോട്ടു പറഞ്ഞിതു: നി ചെന്നു കാവല്ക്കാരനെ നിറുത്തുക, അവൻ കാ
</lg><lg n="൭">ണുന്നതിനെ ബോധിപ്പിക്കട്ടേ! ആയവൻ അശ്വബലം കണ്ടു. ഈ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/37&oldid=191685" എന്ന താളിൽനിന്ന് ശേഖരിച്ചത്