താൾ:GaXXXIV5 2.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

350 Daniel, IV. ദാനിയേൽ ൪. അ.

<lg n="൩, ൩൧"> നബുകദ്രേചർരാജാവു സൎവ്വഭൂമിയിലും പാൎക്കുന്ന സകലവംശഗോ
൩൨ത്ര ഭാഷകൾക്കും (എഴുതുന്നതു): നിങ്ങളുടേ സമാധാനം വലുതാക! ഉന്ന
തദൈവം എന്നോടു ചെയ്ത അടയാളങ്ങളേയും അത്ഭുതങ്ങളേയും ഗ്രഹി
</lg><lg n="൩൩"> പ്പിക്കുന്നതു നന്ന് എനിക്കു തോന്നി. അവന്റേ അടയാളങ്ങൾ എ
ത്ര വലിയവ! അത്ഭുതങ്ങൾ എത്ര ഉരത്തവ! അവന്റേ രാജ്യം സദാതന
</lg><lg n="൪, ൧"> രാജ്യം, വാഴ്ച തലമുറ തലമുറയോളവും ഉള്ളതു.— നബുകദ്രേചർ എന്ന
ഞാൻ എൻ ഭവനത്തിൽ സ്വസ്ഥമായും മന്ദിരത്തിൽ തഴെച്ചും പാൎത്തു.
</lg><lg n="൨"> ഞാൻ ഒരു സ്വപ്നം കണ്ടത് എന്നെ ഭയപ്പെടുത്തി, എന്റേ കിടക്ക
</lg><lg n="൩"> മേലേ നിനവുകളും തലയിലേ ദൎശനങ്ങളും എന്നെ അരട്ടി. സ്വപ്നത്തി
ന്റേ അൎത്ഥം അറിയിപ്പാൻ ബാബേലിലേ വിദ്വാന്മാരെ ഒക്കയും
</lg><lg n="൪"> എന്റേ മുമ്പിൽ പൂകിപ്പാൻ എന്നിൽനിന്നു കല്പന ആയാറേ, ശാസ്ത്രി
കൾ മന്ത്രവാദികൾ കല്ദയർ ജ്യോതിഷാരികളും വന്നു ഞാൻ സ്വപ്നത്തെ
അവരോടു പറഞ്ഞു അവർ അൎത്ഥത്തെ അറിയിച്ചതും ഇല്ല, ഒടുവിൽ ദാ
൫നിയേൽ എൻ മുമ്പിൽ വരും പൎയ്യന്തം തന്നേ. ആയവന്നു എൻ ദേവ
രുടേ നാമപ്രകാരം ബലച്ചചർ എന്ന പേരും വിശുദ്ധദേവകളുടേ ആ
</lg><lg n="൬"> ത്മാവും ഉണ്ടു. അവനോടു ഞാൻ സ്വപ്നത്തെ പറഞ്ഞിതു: ശാസ്ത്രിമുമ്പ
നായ ബലച്ചചരേ നിന്നിൽ വിശുദ്ധദേവകളുടേ ആത്മാവ് ഉണ്ടെന്നും
ഒരു രഹസ്യവും നിന്നെ വലെക്കുന്നില്ല എന്നും അറിയുന്നു. ഞാൻ കണ്ട
</lg><lg n="൭"> സ്വപ്നദൎശശനങ്ങളേയും അൎത്ഥത്തെയും പറക. കിടക്കമേലേ എൻ തല
യിലേ ദൎശനങ്ങൾ ആവിതു: ഞാൻ നോക്കിയാറേ ഇതാ ഭൂമിയുടെ നടു
൮വിൽ ഒരു വൃക്ഷം വളരേ ഉയരമുള്ളതു. വൃക്ഷം വളൎന്നു ഉരത്തുപോന്നു
ഉയൎച്ച വാനത്തോളം എത്തി സൎവ്വഭൂമിയുടേ അറ്റംവരേ കാണായിവന്നു.
</lg><lg n="൯"> അതിൻ ഇല സുന്ദരവും ഫലം മികെച്ചതും അതിങ്കിൽ ഉള്ള ഏവറ്റിനും
ആഹാരം (പോരുന്നതും) ആയി, അതിൻ കീഴേ വയലിലേ മൃഗം തണ
ലത്ത് ഇരിക്കുന്നു, കൊമ്പുകളിൽ വാനപക്ഷികൾ പാൎക്കും, അതിൽനി
൧൦ന്നു സകലജഡവും ഉപജീവിക്കും.കിടക്കമേലേ എൻ തലയിലേ ദൎശ
നങ്ങളിൽ കണ്ടിതു: അതാ ജാഗരിക്കുന്നൊരു വിശുദ്ധൻ സ്വൎഗ്ഗത്തിൽ
</lg><lg n="൧൧"> നിന്ന് ഇഴിഞ്ഞു, ഉറക്കേ വിളിച്ചു പറഞ്ഞു: ഹോ വൃക്ഷത്തെ വെട്ടി
യിട്ടു കൊമ്പുകളെ അറുത്തു ഇലയെ ഉരിച്ചു ഫലത്തെ ചിതറിച്ചുകള
വിൻ, അതിൻ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷിക
</lg><lg n="൧൨">ളും മണ്ടിപ്പോക! എങ്കിലും വേരുകളുടേ കുറ്റിയെ ഭൂമിയിൽ വിട്ടേ
പ്പിൻ, വയലിലേ ഇളമ്പുല്ലിൽ, ഇരിമ്പും ചെമ്പുംകൊണ്ടുള്ള കെട്ടുകളോ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/356&oldid=192461" എന്ന താളിൽനിന്ന് ശേഖരിച്ചത്