താൾ:GaXXXIV5 2.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

334 Ezekiel, xlvi. യഹെസ്കേൽ ൪൬. അ.

<lg n="൧൮"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഒന്നാം (തിങ്ങളുടേ) ഒന്നാം
തിയ്യതി നിൎദ്ദോഷമായ കാളക്കിടാവിനെ എടുത്തു വിശുദ്ധസ്ഥലത്തു പാ
</lg><lg n="൧൯">പം നീഐക്കുക. ഐ പാപബലിയുടേ രക്തത്തിൽനിന്നു പുരോഹിതൻ
എടുത്ത ഭവനക്കട്ടിലയിലും ബലിപീഠനിലയുടേ നാലു കോണുകളിലും
</lg><lg n="൨൦">അകമുറ്റത്തിൻ വാതിൽകട്ടിലയിലും ഇടുക. ഉഴലുന്ന ആളുകൾക്കും
അജ്ഞന്മാൎക്കും വേണ്ടി നീ അതേപ്രകാരം ഏഴാം തിയ്യതിയും ചെയ്ക, ഭ
</lg><lg n="൨൧">വനത്തിന്നു നിരപ്പു വരുത്തുവാൻ. - ഒന്നാം (തിങ്ങളുടേ) പതിനാലാം
തിയ്യതി നിങ്ങൾക്കു പെസഹ ഉണ്ടാക, ഏഷു നാളത്തേ ഉത്സവമായി
</lg><lg n="൨൨">(കൊണ്ടാടി) പുളിപ്പില്ലാത്തവ ഭക്ഷിക്കേണം. അന്നു മന്നവൻ തനി
ക്കും സകലദേശജനത്തിന്നും വേണ്ടി കാളക്കിടാവിനെ പാപബലി ആ
</lg><lg n="൨൩">ക്കേണം. പെരിനാളിൻടേ ഏഴുദിവസങ്ങളിൽ യഹോവെക്കു ഹോമ
മായൊ അവൻ ദിനമ്പ്രതി നിൎദ്ദോഷങ്ങളായ കാള ഏഴും ആട്ടുകൊറ്റന്മാർ
</lg><lg n="൨൪">ഏഴും കഴിക്ക; ഏഴു ദിവസങ്ങളിൽ പാപബലിയായി ദിനമ്പ്രതി വെ
ള്ളാടിനെയും (കഴിക്ക), കാഴ്ചയായി കൂട്ടേണ്ടത് ഓരോ കാളെക്ക് ഓർ
ഏഫ (മാവും) ആട്ടുകൊറ്റൻ ഓർ ഏഫയും, ഓരോ ഏഫെക്കു ഒരു
</lg><lg n="൨൫">ഹീൻ എണ്ണയും തന്നേ. - ഏഴാം തിങ്ങളുടേ പതിഞ്ചാം തിയ്യതി
(കൂടാര) പ്പെരിനാൾക്കു അവൻ ഏഴു ദിവസം അതേപ്രകാരം ചെയ്യും:
ഹോമവും പാപബലിയും കാഴ്ചയും എണ്ണയും സമം.

</lg>

<lg n="൪൬, ൧">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: കിഴക്കോട്ടു നോക്കുന്ന അ
കമുറ്റത്തിൻ വാതിൽ ആറുവേലയാഴ്ചകളിൽ അടേച്ചിരിക്ക, ശബ്ബത്തു
</lg><lg n="൨">നാളിലും തിങ്ങൾപ്പിറപ്പിലും തുറക്കപ്പെടേണം. അന്നു മന്നവൻ പുറ
ത്തുനിന്നു വാതിൽമണ്ഡപത്തിന്വഴിയായി പൂക്ക വാതിൽക്കട്ടിലയ
രികേ നിൽക്ക; അവന്റേ ഹോമവും സ്തുതിബലികളെയും പുരോഹിത
ന്മാർ കഴിക്കയിൽ അവൻ വാതിലുമ്മരത്തു നമസ്കരിക്ക, പിന്നേ പുറ
</lg><lg n="൩">പ്പെടുക: വാതിലോ സസ്ധ്യവരേ അടെക്കാതേ ഇരിക്ക. ശബ്ബത്തുക
ളിലും തിങ്ങൾപ്പിറപ്പുകളിലും നാട്ടുകാർ ആ വാതിലിന്റേ തുറവിങ്കൽ
</lg><lg n="൪"> യഹോവമുമ്പിൽ കൂടേ നമസ്കരിക്കേണം.— മന്നവൻ ശബ്ബത്തുനാ
ളിൽ യഹോവെക്ക് അടുപ്പിക്കും ഹോമമോ നിൎദ്ദോഷങ്ങളായ കുഞ്ഞാടു
</lg><lg n="൫">കൾ ആറും നിൎദ്ദോഷമായ ആട്ടുകൊറ്റനും, കാഴ്ചയോ ആടിന്ന് ഓർ
ഏഫയും കുഞ്ഞാടുകൾക്ക് അവന്റേ കൈക്കു കഴിയുന്ന ദാനവും ഓരോ
</lg><lg n="൬">ഏഫയും ഹീൻ എണ്ണയും ആക. വാവിന്നാളിലോ നിൎദ്ദോഷമായ കാ
ളക്കിടാവും നിൎദ്ദോഷങ്ങളായ ആറു മുഞ്ഞാടുകളും ആട്ടുകൊറ്റനും ആക;
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/340&oldid=192435" എന്ന താളിൽനിന്ന് ശേഖരിച്ചത്