താൾ:GaXXXIV5 2.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 Isaiah, XVIII, XIX. യശയ്യാ ൧൮. ൧൯. അ.

<lg n="൧൪, ൬"> ന്ന പോലേ പായിക്കപ്പെട്ടു പോകും. വൈകുന്നേരത്ത് ഇതാ ത്രാസം
ഉഷ്സ്സിന്നു മുമ്പേ അവർ ഇല്ല; നമ്മെ കവരുന്നവരുടെ പങ്കും നമ്മെ
കൊള്ളയിടുന്നവരുടെ ചീട്ടും ഇതത്രേ.

</lg>

കൂശ് യഹോവക്ക് അധീനമായ്വരും. (അ. ൧൮.)

ഭയവിവശരായ കൂശ്യർ (൪) യഹോവ അശ്ശൂരെ അമൎക്കുന്ന ശ്രുതിയെ കേ
ട്ടിട്ടു (൭) അവനെ ആശ്രയിച്ചു കൊള്ളും.
<lg n="൧൮, ൧"> അഹോ കൂശിലേ നദികൾക്കു അക്കരേ ഐച്ചയിറക്കുകൾ ചിലുചി
</lg><lg n="൨"> ലേ നദിക്കുന്ന ദേശമേ! കടലിലും വെള്ളങ്ങളുടെ മീതേയും ഓടത്തോ
ണികളിൽ ചാരന്മാരെ അയക്കുന്ന (ദേശമേ). അല്ലായോ ലഘുദൂതന്മാരേ
നിടിയ മൊട്ടത്തലയന്മാരെയും ആ ജാതിക്കും അപ്പുറത്ത് അതിഘോര
മായ ജനത്തെയും പുഴകൾ ഖണ്ഡിക്കുന്ന നാട്ടിൽ നിഷ്കൎഷകല്പന ഏറി
</lg><lg n="൩"> ചവിട്ടി നടക്കുന്ന ജാതിയെയും ചെന്നു കാണ്മിൻ! ഊഴിയിൽ വസിച്ചു
ഭൂമിയിൽ കുടിയിരിക്കുന്ന എല്ലാവരുമായുള്ളോരേ മലകളിൽ കൊടിയേറ്റു
</lg><lg n="൪"> മളവിൽ നോക്കുവിൻ! കാഹളം ഊതുമളവിൽ കേൾപ്പിൻ! - യഹോ
വയാജകട്ടേ എന്നോടു പറഞ്ഞിതു: വെയിൽ വെളുവെള ചുട്ടു കൊയ്ത്തിൻ
ഉഷ്ണത്തിൽ മഞ്ഞു മേഘം പോലേ ഉള്ള കാലത്തിൽ എൻ വാസസ്ഥാന
</lg><lg n="൫">ത്തിൽ ഞാൻ അടങ്ങി പാൎക്കും. കൊയ്ത്തിൽ മുമ്പേയോ പൂത്തു തീൎന്നു മൊ
ട്ടു കുലെച്ചു പഴുക്കുന്നേരം അവൻ ചെത്തുകത്തികൊണ്ടു ചില്ലികളെ അ
</lg><lg n="൬"> റുത്തു വള്ളികളെ വെട്ടിക്കളയും. (അപ്പോലേ) അവർ ഒക്കത്തക്ക മല
കളുടെ കഴുകുന്നും നാട്ടിലേ മൃഗം എല്ലാം ശീതകാലം പാൎക്കയും ചെയ്യും. -
</lg><lg n="൭"> ആ കാലത്തിൽ സൈന്യങ്ങളുടയ യഹോവെക്കു തിരുമുൽകാഴ്കയായി നി
ടിയ മൊട്ടത്തലയന്മാരും അതിന്നപ്പുറത്തും അതിഘോരമായ ജനത്തിൽ
നിന്നും പുഴകൾ ഖണ്ഡിക്കുന്ന നാട്ടിൽ നിഷ്കൎഷകല്പന ഏറി ചവിട്ടി ന
ടക്കുന്ന ജാതിയും സൈന്യങ്ങളുടയ യഹോവാനാമത്തിൽ സ്ഥലമായ ചി
യോൻപൎവ്വതത്തിലേക്കു കൊണ്ടുവരപ്പെടും.

</lg>

മിസ്രയുടെ ശിക്ഷയും മാനസാന്തരവും. (അ. ൧൯)
യഹോവ മിസ്രെക്കു ബുദ്ധിമുട്ടും (൫) ദാരിദ്രവും (൧൦) അഴിനിലയും വ
രിത്തിക്കൊണ്ടു (൧൮) മാസനാന്തരത്തിന്നും (൧൩) രാജ്യസഖ്യതെക്കും വഴി
ഉണ്ടാക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/34&oldid=191679" എന്ന താളിൽനിന്ന് ശേഖരിച്ചത്