താൾ:GaXXXIV5 2.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൪൫. അ. Ezekiel, XLV. 333

<lg n="൬"> സ്വമ്മാക്കേണ്ടു. ആ വിശുദ്ധമീത്തിന്നു നേർവരയായി ഐയായിരം
വീതിയും ഇരുപത്തയ്യായിരം നീളവും നിങ്ങൾ പട്ടണസ്വമ്മായി കൊ
</lg><lg n="൭">ടുക്കും, അതു സൎവ്വൈസ്രയേൽഗൃഹം ഉടയതാക. വിശുദ്ധമീത്തിന്നും പട്ടണ
സ്വമ്മിന്നും പടിഞ്ഞാറേ ഭാഗത്തു പടിഞ്ഞാറോട്ടും കിഴക്കേ ഭാഗത്തു കി
ഴക്കോട്ടും (രൺറ്റു തറ) മന്നവന്ന് കൊടുക്കും; ഇതു കടൽ അതിർ തൊട്ടു
കിഴക്കു (യ3ദ്ദൻ) അതിർ വരെക്കും ഗോത്രാംശങ്ങളിൽ ഒന്നോടു നേർവര
</lg><lg n="൮">ന്മായി നീളേണം. അത് ഇസ്രയേലിൽ അവനു സ്വന്തഭൂമി ആയിരി
ക്കേണം, എന്റേ മന്നവന്മാർ ഇനി എൻ ജനത്തെ ഉപദ്രവിക്കാതേ ഇ
സ്രയേൽഗൃഹത്തിന്നു ഗോത്രങ്ങൾ ആണ്ട ബ്ഭൂമിയെ കൊടുത്തു വിടും.

</lg>

<lg n="൯">യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഹേ ഇസ്രയേൽമന്നവന്മാരേ
നിങ്ഗ്നൾ ചെയ്തതു മതി! സാഹസവും കിണ്ടവും അകറ്റി നേരും ന്യായ
വും ചെയ്വിൻ! വിശേഷാൻ എൻ ജനത്തിൻ ഭൂമിയെ ആക്രമിക്കുന്നതു
</lg><lg n="൧൦">മതിയാക്കുവിൻ! എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. നേരായു
ള്ള തിലാസ്സും, നേർനാഴിയും നേർതുത്തികയും നിങ്ങൾക്ക് ഇരിക്ക
</lg><lg n="൧൧">ഏഫയും ബത്തും ഓർ അളവാക: ബത്തു ഹോമരിൽ പത്താലൊന്നും
ഏഫ ഹോമരിൽ പത്താലൊന്നും കൊൾക, ഹോമരിൻപ്രകാരം അളവി
</lg><lg n="൧൨">നെ നിദാനിക്ക. ശേക്കലിന്റേ തൂക്കം ഇരുപതു ഗേര തന്നേ. ഇരു
പതു ശേക്കലും ഇരുപത്തഞ്ചു ശേക്കലും പതിനഞ്ചു ശേക്കലും (ആക അ
റുപതു?) നിങ്ങൾക്കു മാന ആക.

</lg>

<lg n="൧൩">മീത്തായൊ നിങ്ങൾ വഴിപാടു കൊടുപ്പതു: ഒരു ഹോമർ കോതമ്പിൽ
ഏഫയുടേ ഷൾഭാഗം, ഒരു ഹോമർ യവത്തിൽ ഏഫയുടേ ഷൾഭാഗം;
</lg><lg n="൧൪">എണ്ണയിൽ അടുക്കുവതോ: പത്തു ബത്തു പിടിക്കുന്ന ഒരു ഹോമർ ആകു
ന്ന കോരിയിൽനിന്നു ബത്തിന്റേ പതവാരം എണ്ണ (കൊടുക്ക). പത്തു ബ
</lg><lg n="൧൫">ത്തു ഹോമരല്ലോ. പിന്നേ നനവേറുന്ന ഇസ്രയേൽദേശത്തിങ്ക്സ്ല്നിന്നു
ഇരുനൂറ് ആട്ടിൽ ഓർ ആടു (കൊടുക്ക) കാഴ്ച ഹോമം സ്തുതിബലി ഇ
വകൊണ്ട് അവൎക്കു നിരപ്പു വരുത്തുവാൻ, എന്നു യഹോവാകൎത്താവിൻ
</lg><lg n="൧൬">അരുളപ്പാടു. ഇസ്രയേലിലേ മന്നവൻ ഐ മീത്തു വരേൺറ്റതു സകല
</lg><lg n="൧൭">ദേശജനത്തിൽനിന്നത്രേ. മന്നവന്മേൽ കടം ആകുന്നതോ പെരുനാളു
കൾ വാവുകൾ ശബ്ബത്തുകൾ ഇങ്ങനേ ഇസ്രയേൽഗൃഹത്തിൻ സകല
ഉത്സവങ്ങളിലും ഹോമങ്ങളും കാഴ്ചയും പാനീയക്കാഴ്ചയും (കൊടുക്ക); ഇസ്രയേൽഗൃഹത്തിന്നു നിരപ്പു വരുത്തുവാൻ അവൻ പാപബലിയും കാഴ്ചയും ഹോമവും സ്തുതിബലികളെയും കഴിപ്പൂതാക.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/339&oldid=192433" എന്ന താളിൽനിന്ന് ശേഖരിച്ചത്