താൾ:GaXXXIV5 2.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൪൧. അ. Ezekiel, XL. 325

<lg n="൯">മാകുന്ന ഒരു പൂൎണ്ണക്കോൽ (ആയിക്കണ്ടു). ഒഴുവാരക്കെട്ടിന്നുള്ള പുറമേ
ചുവരിന്നു അഞ്ചു മുളം വീതി, ഭവനത്തിൻ ഒഴുവാരക്കെട്ടോട് ഒഴിഞ്ഞു
</lg><lg n="൧൦">കിടക്കുന്നതിന്നും അതേ അളവു. (ഒഴിഞ്ഞതിന്നും, ൪൨, ൧) അറകൾ
ക്കും നടുവേ ഇരുപതു മുളം അകലം ഭവനത്തിന്റേ (മൂന്നു ഭാഗത്തും) ചു
</lg><lg n="൧൧">റ്റും ഉണ്ടു. അഴുവാരക്കെട്ടിന്റേ തുറവു ഒഴിഞ്ഞതിലേക്കത്രേ, വടക്കു
നോക്കുന്ന തുറവ് ഒന്നു, തെക്കു നോക്കുന്ന തുറവ് അന്നു. ഒഴിഞ്ഞ സ്ഥല
ത്തിന്റേ അകലമോ ചുറ്റും അഞ്ചു മുളമത്രേ.

</lg>

<lg n="൧൨">പടിഞ്ഞാറോട്ടുള്ള ഭാഗത്തു വേറുപെടുത്ത സ്ഥലത്തിന്റേ മുമ്പുറത്തു
കെട്ടിയ പണിക്കു വീതി എഴുപതു മുളം. പണിയുടെ ചുവരിൽ കനം
</lg><lg n="൧൩">ചുറ്റും അഞ്ചു മുളം, നീളമോ തൊണ്ണൂറു മുളം. മന്ദിരഭവനത്തെ അ</lg><lg n="൧൪">വൻ അളന്നു കണ്ടതോ നൂറു മുളം; വേറുപെടുത്തതോ പണിയും ചുവ
രുമായി നൂറു മുളം നീളം. ഭവനമുമ്പുറത്തിന്നും വേറുപെടുത്തതിൻ കിഴ
ക്കേ പുറത്തിന്നും നൂറു മുളം വീതിയും (കണ്ടതു).

</lg>

<lg n="൧൫">അങ്ങനേ അവൻ വേറുപെടുത്തതിൻ പിമ്പുറത്തുള്ള പണിയുടേ നീ
ളത്തെയും അതിൻ ഇപ്പുറത്തും ചുറ്റുന്ന കോനായ്കളെയും
നൂറു മുളമായി അളന്നു, പിന്നേ അകമേ മന്ദിരത്തെയും മുറ്റത്തിലേ
</lg><lg n="൧൬"> മണ്ഡപങ്ങളെയും (അളന്നു). ഈ മൂന്നിനും ഉള്ള കട്ടിലക്കാലുകൾക്കും
അഴി കെട്ടിയ കിളിവാതിലുകൾക്കും ചുറ്റുന്ന കോനായ്ക്കൾക്കും തുറവുക
ളുടേ മീതേ ഉള്ള (ഇടത്തിന്നും) അകമേ ഭവനത്തോളവും പുറമേയും ചു
റ്റുന്ന ചുവരിന്നും അകത്തും പുറത്തും (എല്ലാറ്റിന്നും) അതതിന്റേ അള
</lg><lg n="൧൭">വുകൾ ഉണ്ടു. വിശേഷിച്ചും ഉമ്മരപ്പടിക്ക് എതിരേ ഉള്ള കട്ടില ചുറ്റും
മരപ്പലക തന്നേ, നിലത്തിൽനിന്നു കിളിവാതിലോളം നിശ്ചയിച്ച അ
</lg><lg n="൧൮">ളവ് ഉണ്ടു, കിളിവാതിലുകൾ മൂടപ്പെട്ടവ അത്രേ. — (അകമേ) കുറുബു
കളും ഈന്തലുകളും കൊത്തി ഉണ്ടാക്കിയപ്രകാരം: ഈരണ്ടു കറൂബുകളു
ടേ ഇടയിൽ ഓറ് ഈന്തലും കുറൂബിന്നു ഈരണ്ടു മുഖങ്ങളും ഉണ്ടു,
</lg><lg n="൧൯">ഇപ്പുറത്തു മാനുഷമുഖം ഈന്തലെ നോക്കും അപ്പുറത്തു സിംഹമുഖം ഇ
</lg><lg n="൨൦">ങ്ങനേ ഭവനത്തിൽ എങ്ങും ചുറ്റും തീൎത്തിട്ടുണ്ടു. മന്ദിരത്തിൻ ഭിത്തി
യിൽ മകറൂബുകളും ഈന്തലുകളും നിലം തൊട്ടു തുറവിന്നു മേൽപ്പുറംവരേ
</lg><lg n="൨൧">ഉണ്ടാക്കപ്പെട്ടു. മന്ദിരത്തിൻ ദ്വാരസ്തംഭം ചതുരം തന്നേ അതിവിശുദ്ധ
</lg><lg n="൨൨">ത്തിന്റേ മുകപ്പിന്നും അതേ സ്വരൂപം (ഉൻടു). ധൂപപീഠം മരം ത
ന്നേ, മൂന്നു മുളം ഉയരവും രണ്ടു മുളം നീളവും (വീതിയും) ഉണ്ടു, അതിൻ
(കൊമ്പു) കോണുകളും ചുവടും ഭിത്തികളും മരത്താലത്രേ. ഇതു യഹോ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/331&oldid=192408" എന്ന താളിൽനിന്ന് ശേഖരിച്ചത്