താൾ:GaXXXIV5 2.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

324 Ezekiel, XL. യഹെസ്കേൽ ൪൧. അ.

<lg n="൪൬">വടക്കോട്ടു നോക്കുന്ന അറ ബലിപീഠവിചാരം കരുതുന്ന പുരോഹിത
ന്മാൎക്കും (ഉണ്ടു). ഇവർ ലേവിപുത്രന്മാരിൽ യഹോവയെ ശുശ്രൂഷിപ്പാൻ
</lg><lg n="൪൭">അവനോട് അണയുന്ന ചാദോൿപുത്രന്മാർ തന്നേ. (അക) മുറ്റത്തെ
അവൻ അളന്നു നൂറുമുളം നീളം നൂറുമുളം വീതി ഇങ്ങനേ ചതുരമായി
(ക്കണ്ടു). ഭവനത്തിൻ മുമ്പിൽ ബലിപീഠം (നിൽകുന്നു).

</lg>

<lg n="൪൮">പിന്നേ അവൻ ഭവനത്തിൻ മണ്ഡപത്തിൽ എന്നെ പൂകിച്ചു, മണ്ഡ
പത്തിൻ തൂണുകളെ ഇപ്പുറത്ത് അഞ്ചു മുളവും അപ്പുറത്ത് അഞ്ചു മുളവും
അളന്നു, (നടുവിലേ) കതകു മൂന്നു മുളം ഇപ്പുരത്തും മൂന്നു മുളം അപ്പുറ
</lg><lg n="൪൯">ത്തും (ആറുമുളം) വീതി കണ്ടു. മണ്ടപത്തിൻ നീളം ഇരുപതു മുളവും
വീതി പതിനൊന്നു മുളവും കണ്ടതു കയറുന്ന പതനങ്ങളുൽനിന്നത്രേ.
തൂണുകൾക്ക് അരികേ സ്തംഭങ്ങൾ ഉണ്ടു ഒന്ന് അപ്പുറത്തും ഒന്ന് ഇപ്പുറ
</lg><lg n="൪൧, ൧">ത്തും തന്നേ. — അവൻ എന്നെ മന്ദിരത്തിൽ നടത്തിയപ്പോൾ കൂടാര
ത്തിൻ വീഠിയെ കുറിക്കുന്ന തൂണുകളെ അളന്നു ഇപ്പുറത്ത് ആറുമുളം വീ
</lg><lg n="൨">തിയും അപ്പുറത്ത് ആറുമുളം വീതിയും (കണ്ടു), തുറവിൻ വീതിയോ
പത്തു മുളം, തുറവോടു ചേരുന്ന ഭിത്തികൾ ഇപ്പുറത്ത് അഞ്ചു മുളവും
അപ്പുറത്തു അഞ്ചു മുളവും (കണ്ടതു). മന്ദിരത്തിൻ നീളം നാല്പതു മുളവും
</lg><lg n="൩">വീതി ഇരുപതു മുളവും ആയി അളന്നു. പിന്നേ അകമുറിയിൽ താൻ
പുക്കു തുറവിന്തൂണുകളേ ഐരണ്ടു മുളമായും തുറവിന്ന് ആറുമുളം (ഉയ
</lg><lg n="൪">രവും) ഏഴു മുളം വീതിയും അളന്നു; അകമുറിയുടേ നീളം ഇരുപതു മുള
മായി മന്ദിരത്തോടു ചേരുന്ന വീതി ഇരുപതു മുളമായി അളന്ന ശേഷം:
ഇത് അതികിശുദ്ധസ്ഥലം എന്ന് എന്നോടു പറഞ്ഞു.

</lg>

<lg n="൫">പിന്നേ അവൻ (പുറപ്പെട്ടു) ഭവനത്തിന്റേ ചുവർ ആറുമുളമായും
ഭവനത്തെ (മൂന്നു ഭാഗത്തും) ചുറ്റുന്ന ഒഴുവാരക്കെട്ടിന്റേ വീതി നാലു
</lg><lg n="൬">മുളമായും അളന്നു. ഒഴുവാരങ്ങൾ ഒന്നിന്റേ മീതേ ഒന്നു മൂന്നും മുപ്പ
തിൽ പെരുകി (തൊണ്ണൂറും) ആയി, അവ ഭവനത്തിന്നു ഒഴുവാരഭാഗ
ത്തിൽ ഉള്ള ചുവരിന്മേൽ തങ്ങി നിൽകും, ഭവനചുവരിന്റേ അകത്തു ക
</lg><lg n="൭">ടന്നതും ഇല്ല. ഇങ്ങനേ കയറുന്തോറും ഒഴുവാരങ്ങൾക്കു ചുറ്റും വിസ്താ
രം ഏറും, ഭവനത്തിന്റേ ചുറ്റുകെട്ടു മോതേ മീതേ ചെല്ലുമളവിൽ ഭവന
ത്തെ അധികം ചൂഴുകകൊണ്ടു, ഭവനത്തിന്നു മീത്തൽ വിഷ്റ്റാരം വളരും;
ഇങ്ങനേ താഴത്തേ നില നടുവിലേതിൻ പ്രമാണപ്രകാരം മുകളത്തേ
</lg><lg n="൮">നിലയോളം ഉയൎന്നു. ഭവനത്തിന്നു ചുറ്റും ഞാൻ ഉയരത്തെ കണ്ടു, (ചുവരിന്റേ) തുടൎച്ചവരേ ഒഴുവാരങ്ങളുടേ അടിസ്ഥാനങ്ങൾ ആറു മുള
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/330&oldid=192406" എന്ന താളിൽനിന്ന് ശേഖരിച്ചത്