താൾ:GaXXXIV5 2.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

312 Ezekiel, XXXVI. യഹെസ്കേൽ ൩൬.അ.

൩൬. അദ്ധ്യായം.

(൧൬) ദൈവം സ്വനാമത്തെ വിചാരിച്ചു (൨൨) ഇസ്രയേലെ ചേൎത്തു ശുദ്ധൂ
കരിച്ചു (൨൯) ജാതികൾക്കും അനുഗ്രഹം ആക്കും.

<lg n="൧൬, ൧൭"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര
ഇസ്രയേൽഗൃഹം തന്റേ നാട്ടിൽ പാൎക്കും സമയം തങ്ങളുടേ വഴിയും
ക്രിയകളുംകൊണ്ടു അതിനെ തീണ്ടിച്ചു, അവരുടേ വഴി എനിക്കു രജസ്വ
</lg><lg n="൧൮"> ലയുടേ അശുദ്ധി പോലേ തോന്നി. എന്നിട്ട് അവർ ദേശത്തിൽ
രക്തം ചൊരിഞ്ഞതും മുട്ടങ്ങളാൽ അതിനെ തീണ്ടിച്ചറ്റും വിചാരിച്ചു
</lg><lg n="൧൯"> എൻ ഊഷ്മാവിനെ അവരുടേ മേൽ ചൊരിഞ്ഞു, അവരെ ജാതികളിൽ
ചിന്നിച്ചു രാജ്യങ്ങളിൽ ചിതറുമാറാക്കി, വരുടേ വഴിക്കും ക്രിയകൾ
</lg><lg n="൨൦"> ക്കും ഒത്തവണ്ണം ന്യായം വിധിക്കയും ചെയ്തു. അവർ ചെന്ന ജാതിക
ളിൽ വന്നപ്പോൾ "ഇവർ യഹോവയുടേ ജനം, അവന്റേ ദേശത്തു
നിന്നു പുറപ്പെടേണ്ടിവന്നു" എന്ന വാക്കിന്ന് ഇടവരുത്തി എൻ വിശു
</lg><lg n="൨൧"> ദ്ധനാമത്തെ ബാഹ്യമാക്കു, ഇസ്രയേൽഗൃഹം വന്നു ചേൎന്നു ജാതികളുൽ
ബാഹ്യമാക്കിയ എൻ വിശുദ്ധനാമത്തോടോ എനിക്ക് അയ്യോഭാവം
തോന്നി.
</lg>

<lg n="൨൨"> അതുകൊണ്ടു ഇസ്രയേൽഗൃഹത്തോടു പറക: യഹോവാകൎത്താവ്
ഇവ്വണ്ണം പറയുന്നു: ഇസ്രയേൽഗൃഹമേ നിങ്ങൾ നിമിത്തമല്ലേ ഞാൻ ചെ
യ്യുന്നതു നിങ്ങൾ വന്നജാതികളിൽ ബാഹ്യമാക്കിയ എൻ വിശുദ്ധനാമ
</lg><lg n="൨൩"> ത്തിൻ നിമിത്രമത്രേ. അവരുടേ ഇടയിൽ നിങ്ങൾ ബാഹ്യമാക്കുക
യാൽ ജാതികളിൽ നിന്ദ്യമായിപ്പോയ എൻ മഹാനാമത്തെ ഞാൻ വി
ശുദ്ധീകരിക്കും. അവർ കാണ്ങ്കേ ഞാൻ നിങ്ങളിൽ വിശുദ്ധനായി കാ
ട്ടുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും എന്നു യഹോവാകൎത്താ
</lg><lg n="൨൪"> വിൻ അരുളപ്പാടു. നിങ്ങളെ ഞാൻ ജാതികളിൽനിന്ന് എടുത്തു സകല
രാജ്യങ്ങളിൽനിന്നും ചേൎത്തു നിങ്ങളുടേ നാട്ടിൽ തന്നേ പൂകിക്കും.
</lg><lg n="൨൬"> നിങ്ങളെ വെടിപ്പാക്കി, (൧൧, ൧൯) പുതിയ ഹൃദയത്തെ നിങ്ങൾക്കു
തരികയും പുതിയ ആത്മാവിനെ നിങ്ങളുടേ ഉള്ളിൽ ഇടുകയും കൽഹൃ
ദയത്തെ നിങ്ങടേ മാംസത്തിൽനിന്നു നീക്കി മാംസഹൃദയത്തെ തരിക
</lg><lg n="൨൭"> യും ചെയ്യും. എന്റേ ആത്മാവിനെ നിങ്ങളുടേ ഉള്ളിൽ തന്നു നി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/318&oldid=192377" എന്ന താളിൽനിന്ന് ശേഖരിച്ചത്