താൾ:GaXXXIV5 2.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

310 Ezekiel, XXXVI. യഹെസ്കേൽ ൩൬. അ.

<lg n=""> പിന്തുടരും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു; നീ ചോരയോടു
</lg><lg n="൭"> വെറുക്കായ്കയാൽ ചോര നിന്നെ പിന്തുടരും. സെയീർപൎവ്വതത്തെ
ഞാൻ ശൂന്യവും സന്നവുമാക്കി അതിൽ കടക്കുന്നതും മടങ്ങുന്നതും മതി
</lg><lg n="൮"> യാക്കി,. അതിൻ മലകളിൽ കുലപ്പെട്ടവരെ നിറെക്കും. നിന്റേ കുന്നു
</lg><lg n="൯"> കൾ താഴ്വരകൾ പള്ളങ്ങൾ എവിടത്തും വാൾ കുതൎന്നവർ വീഴും. ഞാൻ
നിന്നെ നിത്യശൂന്യങ്ങൾ ആക്കും നിന്റേ ഊരുകൾ കുടിപാൎപ്പാറില്ല
</lg><lg n="൧൦"> ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.— (ഇസ്രായേൽ യഹൂദ എന്ന)
അവിടത്തു യഹോവ ഉണ്ടായിട്ടും "ഐ രണ്ടു ജാതികളും ഇരുനാടുകളും
എനി൧൧ക്കത്രേ, ഞങ്ങൾ അത് അടക്കും" എന്നു നീ പറകയാൽ, എൻ ജീ
വനാണ നീ അവരോടുള്ള വൈരത്താൽ കാട്ടിയ കോപവും എരിവും
പോലേ ഞാനും ചെയ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു, നിന
</lg><lg n="൧൨"> ക്കു ന്യായം വിധിച്ചനന്തരം അവരിൽ എന്നെ അറിയുമാറാക്കും. ഇതു
ശൂന്യമല്ലോ ഞങ്ങൾക്ക് ഊണായി തരപ്പെട്ടു എന്നു ചൊല്ലി ഇസ്രയേൽ
മലകൾക്കു നേരേ നീ പറഞ്ഞു ശകാരങ്ങൾ എല്ലാം യഹോവയായ ഞാൻ
</lg><lg n="൧൩"> കേട്ടു എന്നു നീ അറിയും. നിങ്ങൾ വായികൊണ്ട് എന്നോടു വമ്പിച്ചു,
</lg><lg n="൧൪"> വാക്കുകളെ എന്റേ മേൽ തൂക്കിക്കളഞ്ഞു, ഞാൻ കേട്ടു. യഹോവാക
ൎത്താവ് ഇവ്വണ്ണം പറയുന്നു: സൎവ്വഭൂമി സന്തോഷിക്കുമ്പോൾ ഞാൻ നിന
</lg><lg n="൧൫"> ക്കു ശൂന്യത വരുത്തും. ഇസ്രയേൽഗൃഹത്തിൻ അവകാശം ശൂന്യമായ
തിൽ നീ സന്തോഷിച്ച പ്രകാരം തന്നേ ഞാൻ നിനക്കു ചെയ്യും, ഹേ
സെയീർമലയും സകലഏദോമും ആയുള്ളോവേ, നീ ഒക്കത്തക്ക ശൂന്യം
ആകും, ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൩൬, ൧ ">നീയോ മനുഷ്യപുത്ര ഇസ്രയേൽമലകളോടു പ്രവചിച്ചു പറക:
</lg><lg n="൨"> ഇസ്രയേൽമലകളേ യഹോവാവചനത്തെ കേൾപ്പിൻ! യഹോവാ
കൎത്താവ് എവ്വണ്ണം പറയുന്നു: ശത്രു നിങ്ങളെ കുറിച്ചു: ഹാ ഹാ പണ്ടേ
</lg><lg n="൩"> ത്ത കുന്നുകൾ ഞങ്ങൾക്ക് അടക്കുമായ്വന്നു! എന്നു പറകകൊണ്ടു പ്രവ
ചിച്ചു പറക: യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: നിങ്ങൾ ജാതി
കളുടേ ശേഷിപ്പിന്ന് അടക്കമായിപ്പോയി നാവുകാരുടേ ചുണ്ടുകളിലും
ലോകരുടേ കരളയിലും അകപ്പെടുവാന്തക്കവണ്ണം ചുറ്റുമുള്ളവറ്റ് നിങ്ങ
</lg><lg n="൪"> ളെ ശൂന്യമാക്കി കപ്പുകകൊണ്ടു, ഹേ ഇസ്രയേൽമലകളേ യഹോവാ
കൎത്താവിൻ വചനത്തെ കേൾപ്പിൻ! ചുറ്റുമുള്ള ജാതികൾക്കു കൊള്ള
യും പരിഹാസവും ആയ്ത്തീൎന്ന മലകുന്നുകളോടും താഴ്വരപള്ളങ്ങ
ളോടും ശൂന്യമായിപ്പോയ പാഴിടങ്ങളോടും കൈവിടപ്പെട്ട നഗരങ്ങ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/316&oldid=192370" എന്ന താളിൽനിന്ന് ശേഖരിച്ചത്