താൾ:GaXXXIV5 2.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

308 Ezekiel, XXXIV. യഹെസ്കേൽ ൩൪. അ.

<lg n="൧൧"> യഹോവാകൎത്താവ് ആകട്ടേ എവ്വണ്ണം പറയുന്നു: ഞാൻ ഇതാ
</lg><lg n="൧൨"> ഞാനേ എൻ ആട്ടിങ്കൂട്ടത്തെ ചോദിച്ച് ആരാഞ്ഞു നോക്കും. ഇടയൻ
ചിതറിയ ആടുകളുടേ ഇടയിൽ ഇരിക്കുന്നന്നി തൻ കൂട്ടത്തെ ആരായും
പോലേ തന്നേ എൻ ആടുകളെ ഞാൻ ആരാഞ്ഞു മൂടലും കാർമുകിലും കെ
ട്ടിയ നാളിൽ അവ ചിന്നിപ്പോയ എല്ലാ ഇടങ്ങളിൽനിന്നും ഉദ്ധരിക്കും.
</lg><lg n="൧൩"> വംശങ്ങളിൽനിന്ന് ഞാൻ അവരെ പുറപ്പെടുവിച്ചു രാജ്യങ്ങളിൽനിന്നു
ചേൎത്തു അവരെ നാട്ടിൽ പൂകിച്ചു ഇസ്രയേൽമലകളിലും താഴ്വരകളിലും
</lg><lg n="൧൪"> ദേശത്തേ കുടിപാടുകളിലും ഒക്കയും അവരെ മേയ്ക്കും. ഞാൻ നല്ല മേ
ച്ചല്പുറത്ത് അവയെ മേയ്ക്കും, ഇസ്രായേലിൻ ഉയൎന്ന മലകളിന്മേൽ അ
വയുടേ പുലം ആയിരിക്കും, അവിടേ നല്ല പുലത്തിൽ അമരുകയും ഇസ്ര
</lg><lg n="൧൫"> യേൽമലകളിൽ പുഷ്ടിയുള്ള മേച്ചൽ മായ്ക്കയും ചെയ്യും. എൻ ആടുക
ളെ ഞാനേ മേയ്ക്കും ഞാനേ കിടത്തും എന്നു യഹോവാകൎത്താവിൻ അരുള
</lg><lg n="൧൬"> പ്പാടു. കാണാതേ പോയതു തിരകയും ആട്ടിക്കളഞ്ഞതു മടക്കുകയും
മുറിഞ്ഞതിന്നു കെട്ടുകയും രോഗമുള്ളത് ഉറപ്പിക്കയും ചെയ്യും, നെയി
വെച്ചതിനെയും ശക്തി ഏറിയതിനെയും ഞാൻ മുടിച്ചു (എല്ലാം) യഥാ
</lg><lg n="൧൭"> ന്യായം മേയ്ക്കും.— നിങ്ങളോ എൻ ആടുകളേ എന്നു യഹോവാക
ൎത്താവു പറയുന്നു, ഞാൻ ഇതാ ആടിന്നും ആടിന്നും ആട്ടുകൊറ്റന്മാൎക്കും
</lg><lg n="൧൮"> വെള്ളാട്ടുകൊറ്റന്മാൎക്കും നടു തീൎക്കും. നിങ്ങൾ നല്ല മേച്ചലിനെ മേ
ഞ്ഞതു പോരാ എന്നു വെച്ചോ മേച്ചലിന്റേ ശേഷിപ്പിനെ കാൽകൊണ്ടു
ചവിട്ടിക്കളയുന്നു? ഊറിക്കിടന്ന വെള്ളം കുടിച്ചിട്ടു ശഷ്ടത്തെ കാൽ
</lg><lg n="൧൯"> കൊണ്ടു കലക്കിക്കളയുന്നുവോ? നിങ്ങൾ കാൽ ചവിട്ടിക്കളഞ്ഞതിനെ
എൻ ആടുകൽ മേയ്കയും നിങ്ങൾ കാൽ കലക്കിയതിനെ കുടിക്കയും വേ
</lg><lg n="൨൦"> ണം എന്നോ? അതുകൊണ്ടു യഹോവാകൎത്താവ് അവരോടു പറയു
ന്നിതു: ഞാനേ ഇതാ തടിച്ച ആടിന്നും മെലിഞ്ഞ ആടിന്നും നടു തീൎക്കും.
</lg><lg n="൨൧"> നിങ്ങൾ ഓരംകൊണ്ടും തോൾകൊണ്ടും തിക്കി ഉന്തി ബലഹീനമുള്ളവ
ഒക്കയും പരക്കേ ആട്ടി ചിന്നിപ്പോളം കൊമ്പുകൾകൊണ്ട് ഇടിക്കായാൽ,
</lg><lg n="൨൨"> എൻ ആടുകളെ ഇനി കവൎച്ച ആകാതവണ്ണം ഞാൻ രക്ഷിച്ചു ആടിനും
ആടിനും നടു തീൎക്കും.

</lg> <lg n="൨൩"> അവയെ മേയ്ക്കേണ്ടുന്ന ഏക ഇടയനെ ഞാൻ ഉണൎത്തും, എൻ ദാസ
നായ ദാവിദെ തന്നേ; ആയവൻ അവയെ മേക്കും അവെക്കു ഇടയനും
</lg><lg n="൨൪"> ആകും. യഹോവയായ ഞാൻ അവൎക്കു ദൈവവും എൻ ദാസനായ
ദാവീദ് അവരുടേ നടുവിൽ മന്നവനും ആകും, യഹോവയായ ഞാൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/314&oldid=192363" എന്ന താളിൽനിന്ന് ശേഖരിച്ചത്