താൾ:GaXXXIV5 2.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൮. അ. Ezekiel, XXVIII. 295

<lg n="">ങ്ങളും പൊന്നും നിന്റേ മെയ്യാരം, നിന്റേ വാദ്യങ്ങളും സ്ത്രീകളും നി
ന്നോടു ചിറ്റായ്മെക്ക് ഉണ്ടു, നിന്നെ സൃഷ്ടിച്ച (വാഴിച്ച) നാളിൽ അവ
</lg><lg n="൧൪"> നിനക്ക് ഒരുക്കപ്പെട്ടു. നീ മറെക്കുന്നവനായ അഭിഷിക്തകരൂബ് ത
ന്നേ, ഞാനും നിന്നെ ആക്കിവെച്ചു; നീ ദേവാകളുടേ വിശുദ്ധമലയിലാ
</lg><lg n="൧൫"> യി അഗ്നിക്കല്ലുകളുടേ ഇടയിൽ ഊടാടിപ്പോന്നു. നീ സൃഷ്ടിക്കപ്പെട്ട
നാൾ മുതൽ നീ അനപരാധനായതു നിങൽ അക്രമം മാണായതു വരെ
</lg><lg n="൧൬"> ക്കും. വാണിഭത്തിൻ പെരിപ്പം ഹേതിവായി നിന്റേ ഉള്ളിൽ സാഹ
സം നിറഞ്ഞു നീയും പാപം ചെയ്തു, എന്നിട്ടു ഞാൻ നിന്നെ ബാഹ്യമാ
ക്കി ദേവകളുടേ മലയിൽനിന്നു തള്ളി, മറെക്കുന്ന കറുബേ നിന്നെ അ
</lg><lg n="൧൭"> ഗ്നിക്കല്ലുകളുടേ നടിവിൽനിന്നു കെടുത്തു കളയും. നിന്റേ ഹൃദയം നിൻ
ശോഭയാൽ ഉയൎന്നു നിന്റേ ജ്ഞാനത്തെ നീ സൌന്ദൎയ്യത്തോടു കൂടേ
വഷളാക്കി, ഞാൻ നിന്നെ നിലത്ത് എറിഞ്ഞു രാജാക്കന്മാൎക്കു വിനോദ
</lg><lg n="൧൮"> ക്കഴ്ചയാക്കി വെക്കുന്നു. നിന്റേ അന്യായവ്യാപാരത്തിൽ അകൃത്ത്യങ്ങൾ
വ്വളരുകാാൽ നിന്റേ വിശുദ്ധസ്ഥലങ്ങളെ നീ ബാഹ്യമാല്ലി, ഞാനും
നിന്റേ ഉള്ളിൽനിന്ന് ഓർ അഗ്നിയെ ഉല്പാദിപ്പിക്കും അതു നിന്നെ തി
ന്നും, നിന്നെ കാണുന്ന എല്ലാവരുടേ കണ്ണുകൾക്കുൻ ഞാൻ നിന്നെ ഭസ്മ
</lg><lg n="൧൯"> മാക്കിക്കളയും. വംശങ്ങളിൻ നിന്നെ അറിയുന്നവർ നിന്നെ
ചൊല്ലി വിസ്മയിക്കും; നീ ത്രാസങ്ങളായ്ഭവിച്ചു; നീ എന്നേക്കും ഉണ്ടാകു
കയും ഇല്ല.

</lg>

<lg n="൨൦">. ൨൧ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര നീ
ചീദോന്നു നേരേ മുഖം വെച്ചു അതിന്ന് എതിരേ പ്രവകിച്ചു പറക:
</lg><lg n="൨൨"> യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ചീദോനേ നിന്നെക്കൊള്ളേ
ഞാൻ ഇതാ! നിന്റകത്തു ഞാൻ എന്നെ തീജസ്കരിക്കും, ഇതിൽ ന്യായ
വിധികളെ നടത്തി എന്നെ തന്നേ വിശുദ്ധനായി കാട്ടിയാൽ ഞാൻ യ
</lg><lg n="൨൩"> ഹോവ എന്ന് അവർ അറികയും ചെയ്യും. ഞാൻ അതിൽ മഹാവ്യാധി
യും തെരുക്കളിൽ ചോരയും അയക്കും, ചുറ്റിൽനിന്നും അതിന്മേൽ വരു
ന്ന വാളാൽ കുതൎന്നവർ അതിൻ നടുവിൽ വീഴും, ഞാൻ യഹോവ എന്ന്
</lg><lg n="൨൪"> അവർ അറികയും ചെയ്യും. ഇസ്രായേൽഗൃഹത്തിൽ ഉൾച്ചിരി ഭാവിച്ച
ചുറ്റുമുള്ളവർ ഏവർൽനിന്നും ആ ഗൃഹത്തിന്നു കത്തുന്ന മുള്ളും നോ
വിക്കുന്ന ശല്യവും ഇനി ഉണ്ടാകയും ഇല്ല, ഞാൻ യഹോവാകൎത്താവ്
എന്ന് അവർ അറിരും.

</lg>

<lg n="൨൫"> യഹോവാ കൎത്താവ് ഇവ്വണ്ണം പറയുന്നു: ഞാൻ ഇസ്രയേൽ ഗ്ഗ്രത്തെ ചി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/301&oldid=192318" എന്ന താളിൽനിന്ന് ശേഖരിച്ചത്