താൾ:GaXXXIV5 2.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൭. അ. Ezekiel, XXVII. 293

<lg n="">ഉരിക്കലക തന്നു, ഇലവങ്ങത്തോലും വയമ്പും കൈമാറ്റത്തിന്ന് ഉണ്ടു.
</lg><lg n="൨൦"> ദദാൻ കുതിരപ്പുറത്ത് ഇടുന്ന ജന്മക്കാളങ്ങളാൽ നിന്റേ കച്ചൊടക്കാരത്തി
</lg><lg n="൨൧"> ആയി. അറവിയും കേദാർമന്നോരും എല്ലാം നിന്നോടു കൈകാൎയ്യമു
</lg><lg n="൨൨"> ള്ളവർ, കുഞ്ഞാടു, കോലാടു, മുട്ടാടു ഇവയാൽ വ്യാപരം. ശബ്ബാ റശ എ
ന്നവറ്റിൻ വൎത്തകന്മാർ നിന്റേ വാണിയരായി, മേത്തരമായ നാനാസു
രഭികളും വിലയേറിയ കല്ലുകളും എല്ലാം പൊന്നും തന്നു നിന്റേ വാണി
</lg><lg n="൨൩"> ഭം വാങ്ങും. ഹറാൻ കല്നെ ഏദർ എന്നവരും ശബാവൎത്തകും അശ്ശു
</lg><lg n="൨൪"> രും കിച്ചദും നിന്റേ കച്ചോടക്കാർ, ഉടയാടകൾ ചിത്രത്തയ്യലുള്ള നീല
പ്പുതപ്പുകൾ പല നൂൽചരടു ചെല്വങ്ങൾ തിരിച്ചു മുറുക്കിയ കയറുകൾ൨൫ ഈ വക നിന്റേ ചരക്കുകൾക്കു വേണ്ടി തരും. സാൎത്ഥങ്ങളായി തൎശിശ
കപ്പലുകൾ നിന്റേ വ്യാപാരം നടത്തി, ഇങ്ങനേ നീ സാഗരഹൃദ
യത്തിൽ നിറഞ്ഞു തേജോമയയായിച്ചമഞ്ഞു.

</lg>

<lg n="൨൬"> നിന്റേ തണ്ടാന്മാർ നിന്നെ പെരുവെള്ളങ്ങളിൽ ഓടിച്ചു, കിഴ
</lg><lg n="൨൭"> ക്കൻകാറ്റു സാഗരഹൃദയത്തിൽ നിന്നെ ഉടെച്ചുകളഞ്ഞു. നിൻ വീഴ്ച
യ്ടേ നാളിൽ നിന്റേ സമ്പത്തും ചരക്കും കച്ചോടവും, നിന്റേ ഓട്ട
ക്കാർ മാലിമ്മികളും, നിന്നിൽ ഓട്ട അടെക്കുന്നവരും വാണിഭകൈ
മാറ്റം ചെയ്യുന്നവരും പടയാളികൾ ഒക്കയും നിന്റെകത്തുള്ള സമസ്തകൂ
</lg><lg n="൨൮"> ട്ടവുമായി സാഗരഹൃദയത്തിൽ വീഴുന്നു. നിന്റേ ചുക്കങ്കാർ നിലവി
</lg><lg n="൨൯"> ളുക്കുന്ന ഒച്ചയാൽ മൈതാനങ്ങൾ കുലുങ്ങുന്നു. തണ്ടുവലിക്കാരും കപ്പ
ല്കാരും കടലോട്ടക്കാരും ഏവരും താന്താനേ കപ്പൽ വിട്ടിറങ്ങി കരമേൽ
</lg><lg n="൩൦"> നിന്നു, നിന്നെ ചൊല്ലി ശബ്ദം കേൾപ്പിച്ചു കൈപ്പോടേ നിലവിളിച്ചു,
</lg><lg n="൩൧"> തലകളിന്മേൽ പൂഴി ഇട്ടും ചാരം പിരണ്ടും, നിന്നെ വിചാരിച്ചു കഷ
ണ്ടി ചിരെച്ചും രട്ട് ഉടുത്തും മനകൈപ്പിച്ചു നിന്നെക്കൊണ്ടു അലമുറ തു
</lg><lg n="൩൨"> ടങ്ങി കരഞ്ഞു, സങ്കടപ്പെട്ടു നിന്നെ ചൊല്ലി വിലാപം വിലപിക്കു
ന്നിതു: ചോരെ പോലേ ആർ! കടൽനടുവിൽ ഒടുങ്ങിയവൾക്കു
</lg><lg n="൩൩"> ഒത്തത് ആർ! സമുദ്രങ്ങളിൽനിന്നു നിന്റേ ചരക്കുകൾ ഉത്ഭവിക്ക
യാൽ നീ അനേകവംശങ്ങൾക്കു തൃപ്തിവരുത്തി, നിന്റേ ദ്രവ്യങ്ങളും
വാണിഭങ്ങളും പെരുകയാൽ നീ ഭ്രമിരാജാക്കളെ സമ്പന്നരാക്കി.
</lg><lg n="൩൪"> ഇന്നു നീ സമുദ്രങ്ങളിൽനിന്ന് ഉടഞ്ഞു നീരാഴങ്ങളിൽ ആയതിനാൽ
നിൻ വാണിഭവും നിന്റെകത്തുള്ള സംഘവും എല്ലാം ആണുപോയി.
</lg><lg n="൩൫"> ദ്വീപുകളിൽ പാൎക്കുന്നവർ ഒക്കയും നിന്നെകൊണ്ടു സ്തംഭിച്ചു അവരുടേ
</lg><lg n="൩൬"> അചരന്മാർ ഏറ്റവും ഞെട്ടി മുഖങ്ങൾ വിറെച്ചു പോകുന്നു. വംശങ്ങ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/299&oldid=192314" എന്ന താളിൽനിന്ന് ശേഖരിച്ചത്