താൾ:GaXXXIV5 2.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൧൪. അ. Isaiah, XIV. 23

<lg n="൫"> ക്കുന്നവൻ എങ്ങനേ അടങ്ങി പൊൻശേഖരി എങ്ങനേ അടങ്ങി! യ
ഹോവ ദുഷ്ടരുടെ ദണ്ഡിനെ വാഴുന്നോരുടെ ചെങ്കോലിനെ ഒടിച്ചു.
</lg><lg n="൬"> ചീറ്റത്താൽ അറ്റം ഇല്ലാതോളം അടി ഏല്പിച്ചും അടങ്ങാതേ പിന്തുട
</lg><lg n="൭">ൎന്നു ജാതികളെ കോപത്താൽ ചവിട്ടിക്കുളഞ്ഞവനെ തന്നേ. സൎവ്വഭൂമി
യും വിശ്രമിച്ചമൎന്നു, അവർ പൊട്ടി ആൎക്കുനു. ലിബനോനിലേ ദേവ
താരം മുതൽ കീല്മരങ്ങളും: "നി കിടന്ന നാർ മുതൽ ഞങ്ങളെക്കൊളേ
വെട്ടുകാരൻ കരേറിവരാ" എന്നു നിങ്കൽ സന്തോഷിക്കുന്നു.

</lg>

<lg n="൮"> നിന്റെ വരവിന്ന് എതിരേ പാതാളം അടിയോളം കുലുങ്ങുന്നു;
</lg><lg n="൯"> ആയതു ഭൂമിയിൽ കോലാടുകളായ്‌വാണ പ്രേതന്മാരെ ഒക്കയും ഉണതി,
ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴു
</lg><lg n="൧൦">നീല്പിക്കുന്നു. "നിയും ഞങ്ങളെ പോലേ വലഞ്ഞു ഞങ്ങൾക്ക് ഒത്തുച
</lg><lg n="൧൧">മഞ്ഞു" എന്ന് എല്ലാവരും നിന്നോടു ഭാഷിക്കും. നിന്റെ കിന്നരനാദം
മുതലായ വൈഭവം എല്ലാം പാതാളത്തേക്കു കിഴിഞ്ഞു നിന്റെ വിരിപ്പു
</lg><lg n="൧൨"> കൃമിയും പുതെപ്പു പുഴവും അത്രേ.— ഹേ അരുണോദയപുത്രനായ
</lg><lg n="൧൩"> ജ്യോതിയേ, നീ വാനത്തിൽനിന്ന് എങ്ങനേ വീണു, ജാതികളെ അ
</lg><lg n="൧൪">മർക്കുന്നവനേ നീ നിലത്തു വീഴ്ത്തപ്പെട്ടത് എങ്ങനേ! നിയോ ഹൃദയം
കൊണ്ടു പറഞ്ഞിതു: "ഞാൻ വാനങ്ങളിൽ കരേറി ദേവനക്ഷത്രങ്ങൾക്കു
മീതേ എൻ സിംഹാസനത്തെ ഉയൎത്തി, ഉത്തരഭിക്കിലേ സങ്കേതപൎവ്വത
</lg><lg n="൧൫">ത്തിൽ ഇരുന്നരുളി, മേഘശിഖരങ്ങളുടെ മേൽ കരേറി അയ്യുന്നത
നോടു സാരൂപ്യം പ്രാപിക്കും" എന്നത്രേ. അയ്യോ പാതാളത്തിൽ ഗുഹ
</lg><lg n="൧൬">യുടെ അധമദിക്കിലേക്കു നീ താഴുന്നു.— നിന്നെ കാണുന്നവർ നി
ന്നെ കൺപാൎത്ത് ആലോചിക്കുന്നിതു: "ഭൂമിയെ കുലുക്കി രാജ്യങ്ങളെ
</lg><lg n="൧൭"> ഇളക്കി ഊഴിയെ പാഴ്നിലമാക്കി അതിൻ നഗരങ്ങളെ തകൎത്തു ബദ്ധ
ന്മാരെ വീട്ടിലേക്ക് അയക്കാതേ വെച്ചുകൊണ്ട ആൾ ഇവൻ തന്നെ
</lg><lg n="൧൮">യോ? എന്നത്രേ. ജാതികളുടെ രാജാക്കന്മാർ എപ്പേരും അവനവൻ
</lg><lg n="൧൯"> സ്വഭാവത്തിൽ തേജസ്സിൽ വസിക്കുന്നുവല്ലോ. നീ മാത്രം വെറുത്തുക
ളഞ്ഞ തുളിർ പോലേ ശവക്കുഴിയോട് അകലേ തള്ളപ്പെട്ടു, വാൾ കുത്തി
കൊന്നിട്ടു ഗുഹക്കല്ലുകളിൽ ഇറങ്ങിപ്പോകുന്നവരെ പുതെപ്പാക്കി ചവിട്ടി
</lg><lg n="൨൦">ക്കളഞ്ഞ പിണമായി പോകുന്നു. ആയവരോട് നീ ശ്മശാനത്തിൽ ഒരു
മിക്കയില്ല. നിന്റെ ദേശത്തെ നീ കെട്ടത്തു നിന്റെ ജനത്തെ കൊ
ന്നുകളഞ്ഞു നിമിത്തം ദുഷ്കൃതികളുടെ സന്തതിക്ക് എന്നേക്കും പേർ വിളി
</lg><lg n="൨൧">ക്കപ്പെടുകയില്ല. അപ്പന്മാരുടെ അകൃതൃം ഹേതുവായിട്ട് അവന്റെ മ

</lg> full of mistakes - examples??

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/29&oldid=191668" എന്ന താളിൽനിന്ന് ശേഖരിച്ചത്