താൾ:GaXXXIV5 2.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൨.അ. Ezekiel, XXII. 281

<lg n="">തന്റേ കാലം വരുവാൻ ഊടുപാടു രക്തം ചിന്നിച്ചും, അശുദ്ധമാവാൻ
</lg><lg n="൪"> മുട്ടങ്ങളെ ഉണ്ടാക്കി നിറെച്ചുമ്പോരുന്ന നഗരമേ! നീ ചിന്നിച്ച രക്ത
ത്താൽ കുറ്റക്കാരത്തിയും ഉണ്ടാക്കിയ മുട്ടങ്ങളാൽ അശുദ്ധിയും ആയിത്തീ
ൎന്നു നിന്റേ നാളുകളെ അണയിച്ചു നിന്റേ ആണ്ടുകളോളം വന്നിരിക്കു
ന്നു. അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലരാജ്യങ്ങൾ
</lg><lg n="൫"> ക്കും ഇളിഭ്യവും ആക്കുന്നു. നിന്നെ നാമശിദ്ധിപോയവൾ എന്നും മറിമാ
യം പെരികിയവൾ എന്നും നിന്നോടു സമീപവും ദീരവും ഉള്ളവർ പർ
</lg><lg n="൬"> ഹസിക്കും. - ഇസ്രായേല്പ്രഭുക്കന്മാർ അവനവൻ തൻ കൈക്കാംവണ്ണം
</lg><lg n="൭"> നിന്നിൽ ഇരിക്കുന്നതു രക്തം ചിന്നിപ്പാനത്രേ. നിന്നിൽ അപ്പനും അ
മ്മെക്കും ഇളപ്പം വരുന്നു, നടുവിലുള്ള പരദേശിയെ പീഡിപ്പിക്കുന്നു, അ
</lg><lg n="൮"> നാഥനെയും വിധവയെയും നിന്നിൽ ഉപദ്രവിക്കുന്നു. എൻ വിശുദ്ധ
സ്ഥലങ്ങളെ നീ ധിക്കരിച്ചു എൻ ശബ്ബത്തുകളെ ബാഹ്യം ആകുന്നു.
</lg><lg n="൯"> രക്തം ചിന്നിപ്പാൻ നുണയർ നിന്നിൽ ഉണ്ടു, മലകളിന്മേൽ ഭക്ഷിക്കുന്ന
</lg><lg n="൧൦"> വരും അസഭ്യത നടത്തിന്നവരും നിന്നിൽ ഉണ്ടു. അപ്പന്റേ നാണിടത്തെ
നിന്നിൽ വെളിപ്പെടുക്കുന്നു, തീണ്ടായവളോടു നിന്നിൽ ബലാൽസംഗം
</lg><lg n="൧൧"> ചെയ്യുന്നു. നിന്നിൽ ഒരുവൻ കൂട്ടുകാരന്റേ കെട്ടിയവളോട് അറെപ്പു
ചെയ്യുന്നു, മറ്റേവൻ മരുമകളെ തീണ്ടിച്ചു പാതകി ആകുന്നു, മറ്റൊരു
</lg><lg n="൧൨"> വൻ അപ്പന്റേ മകളായ ഉടപ്പിറന്നവളെ പുൽകുന്നു. രക്തം ചിന്നിപ്പാൻ
നിന്നിൽ സമ്മാരങ്ങളെ മേടിക്കുന്നു. നീ പലിശയും പൊലുവും വാങ്ങി
കൂട്ടുകാരനെ പീഡിപ്പിച്ചു നൃടിക്കൊണ്ടു എന്നെ മറന്നുകയുന്നു എന്നു
</lg><lg n="൧൩"> യഹോവാകൎത്താവിൻ അരുളപ്പാടു.— ഇതാ നീ നേടിയ ദുൎല്ലാഭവും നിനു
</lg><lg n="൧൪"> ള്ളിൽ ഉള്ള ചോരകളും വിചാരിച്ചു ഞാൻ കൈ കൊട്ടുന്നു. ഞാൻ നി
ന്നോടു വ്യാപരിക്കുന്ന നാളുകൾക്കു നിൻ ഹൃദയം നിലനിൽകുമോ, കൈ
കൾ ഉറെക്കുമോ? യഹോവയാകുന്ന ഞാൻ ഉരെച്ചു ഞാൻ ചെയ്കയും ആം.
</lg><lg n="൧൫"> ഞാൻ ജാതികളിൽ നിന്നെ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിൻ അ
</lg><lg n="൧൬"> ശുദ്ധിയെ മുറ്റ അറുതിവരുത്തും. നിന്നാൽ തന്നേ നീ ജാതികളുടേ
കണ്ണുകൾക്കു ബാഹ്യയായിത്തീൎന്നു, ഞാൻ യഹോവ എന്ന് അറിയും.

</lg>

<lg n="൧൭. ൧൮"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഇ
സ്രയേൽഗൃഹം എനിക്ക് കിട്ടമായിത്തീൎന്നു, ചൂളയകത്തു എല്ലാവരും ചെ
മ്പും വെള്ളീയവും ഇരിമ്പും കാരീയവും അത്രേ, വെള്ളിക്കിട്ടമായിപ്പോ
</lg><lg n="൧൯"> യി. അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: എല്ലാവരും
</lg><lg n="൨൦"> കിട്ടമായിപ്പോകയാൽ ഇതാ ഞാൻ യരുശലേമിൽ നിങ്ങളെ കൂട്ടും. വെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/287&oldid=192289" എന്ന താളിൽനിന്ന് ശേഖരിച്ചത്