താൾ:GaXXXIV5 2.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൧.അ. Ezekiel, XXI. 279

<lg n="">മിനുക്കിയതു. അല്ല (൧ മോ, ൪൯, ൧൦) എൻ പുത്രന്റേ ചെങ്കോൽ എ
</lg><lg n="൧൬"> ല്ലാമരത്തെയും അപഹസിക്കുന്നു (എന്നു) നാം ആനന്ദിക്കയോ? അതി
നെ അണെപ്പാൻ കൊടുത്തതോ കൈയിൽ പിടിപ്പാൻ തന്നേ; ഐ വാ
</lg><lg n="൧൭"> ൾ മൂൎച്ചകൂട്ടി ഊട്ടിയതു കൊല്ലുന്നവന്റേ കൈയിൽ കൊടുപ്പാനേ. മനു
ഷ്യപുത്ര നിലവിളിച്ചു മുറയിടുക! എൻ ജനത്തിന്നല്ലോ ഇതു തട്ടുന്നു, ഇ
സ്രയേല്പ്രഭുക്കൾക്ക് എപ്പേൎക്കുമേ; എൻ ജനവുമായി അവർ വാളിന്നു
</lg><lg n="൧൮"> തെറിച്ചു കിടക്കുന്നു, അതുകൊണ്ടു തുടെക്ക് അലെക്ക! പരീക്ഷ സിദ്ധി
ച്ചു; പിന്നേ അപഹസിക്കുന്ന ചെങ്കോൽ കൂടേ നില്ലാ എന്നു വരികിൽ
</lg><lg n="൧൯"> എന്തു? എന്നു യഹോവയുടേ അരുളപ്പാടു.— നീയോ മനുഷ്യപുത്ര കൈ
കളെ കൊട്ടി പ്രവചിക്ക! വാൾ മൂന്നിരട്ടിക്ക, കുതൎന്നവരുടേ വാൾ; അ
</lg><lg n="൨൦"> വരെ ചുഴലുന്നതു ഒരു മഹാനെ കുതൎന്ന വാൾ. ഹൃദയം ഉരുകുവാനും
ഇടൎച്ചകൾ പെരുകുവാനും വേണ്ടി തെളങ്ങി ചലിക്കുന്ന വാളിനെ ഞാൻ
അവരുടേ എല്ലാ വാതിലുകളിലും ഇറ്റു; ഹാഹാ മിന്നൽ ആവാൻ ച
</lg><lg n="൨൧"> മെച്ചതു, അരുകലെക്ക് ഊരിയതു! ഒന്നിച്ചു വലത്തോട്ടു വെടുക, ഇട
</lg><lg n="൨൨"> ത്തോട്ടു തിരിക, വായ്ത്തല വിധിച്ച കോണിന്നു തല്ലുക! ഞാനും കൈക
ളെ കൊട്ടി എൻ ഊഷ്മാവിനെ ശമിപ്പിക്കും. യഹോവയായ ഞാൻ ഉ
രെച്ചു.

</lg>

<lg n="൨൩. ൨൪"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ബാ
ബേൽരാജാവിന്റേ വാൾ വരുവാൻ രണ്ടു വഴികളെ വരെച്ചുകൊൾക,
രണ്ടും ഒരു ദിക്കിൽനിന്നു പുറപ്പെടുക! പട്ടണത്തിന്റേ വഴിത്തലെക്കു
</lg><lg n="൨൫"> ഒരു കുറിക്കൈയും കൊത്തി എഴുതുക. വാൾ അമ്മോന്യരുടേ റബ്ബത്തി
ലേക്കും യഹൂദയിൽ ഉറെച്ച യരുശലേമിന്നും ചെല്ലുവാൻ ഓരോ വഴി
</lg><lg n="൨൬"> കുറിക്ക! ബാബേൽരാജാവാകട്ടേ ഇരുവഴിത്തലെക്കൽ ലക്ഷണം പറ
യിപ്പാൻ നില്ക്കുന്നു. അമ്പുകളെ കുലുക്കി, പിതൃക്കളോടു ചോദിച്ചു, യാദ
</lg><lg n="൨൭"> യകൃത്തിൽ നോക്കി, വലങ്കൈയിൽ അതാ "യരുശലേം" എന്ന വിധി
കിട്ടി, എങ്കിലോ യന്ത്രമുട്ടികൾ വെക്ക, പോർവിളിക്ക വാവിടുക, ആ
ൎപ്പിന്നു ശബ്ദം ഉയൎത്തുക, വാതിലുകൾക്കു നേരേ മുട്ടികൾ വെക്ക, മേടുമാ
</lg><lg n="൨൮"> ടുക, കൊന്തളം തീൎക്ക.— അതു (യഹൂദർ) ആയവൎക്കു വ്യാജലക്ഷണമാ
യിത്തോന്നും, ദിവ്യസത്യങ്ങൾ അവൎക്കുണ്ടല്ലോ; (ദൈവം) ആയവനോ
</lg><lg n="൨൯"> (ജനം) കുടുങ്ങുവാൻ വങ്കറ്റത്തെ ഓൎപ്പിക്കുന്നു. യഹോവാകൎത്താവു കേവ
ലം ഇപ്രകാരം പറയുന്നു: നിങ്ങളുടേ കുറ്റത്തെ ഞ്ങ്ങൾ തന്നേ ഓൎപ്പി
ച്ചു നിങ്ങളുടേ പാപങ്ങൾ എല്ലാ ക്രിയകളിലും പ്രത്യക്ഷമായി കാട്ടി ദ്രോ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/285&oldid=192284" എന്ന താളിൽനിന്ന് ശേഖരിച്ചത്