താൾ:GaXXXIV5 2.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

278 Ezekiel, XXI. യെഹെസ്കേൽ ൨൧. അ.

൨൧. അദ്ധ്യായം.

ഭവാദ്നിയായി (൬) യഹോവയുടേ വാൾ (൨൩) യഹൂദയെയും അമ്മോന്യ
രെയും ഒടുക്കും. (൩൧) മശീഹ മാത്രം രാജത്വപൌരോഹിത്യങ്ങളെ പുതുക്കും.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു; മനുഷ്യപുത്ര മുഖ
ത്തെ തെക്കോട്ടു വെച്ചു ദക്ഷിണദിക്കു നോക്കി തൂകി വറണ്ട ഭൂമിയിലേ
</lg><lg n="൩"> വനത്തിന്നു നേരേ പ്രവചിക്ക! യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു; ഇതാ
ഞാൻ നിന്നിൽ അഗ്നികത്തിക്കുന്നതു ഏതു പച്ചമരവും ഏതു ഉണങ്ങിയ
മരവും ർഹിന്നും, കഠോരജ്വാല കെടാതു, തെക്കുമുതൽ വടക്കോട്ടു സകലമു
</lg><lg n="൪"> ഖം അതിനാൽ വെന്തവിയും. യഹോവയായ ഞാൻ അതു കൊളുത്തി
</lg><lg n="൫"> എന്ന് എല്ലാ ജഡവും കാണും; അതു കെടുക ഇല്ല. ഞാനോ പറഞ്ഞു;
യഹോവാകൎത്താവേ അവൻ സദൃശങ്ങൾ മൊഷിയുന്നുവല്ലോ എന്ന് ഇവർ
എന്നെക്കൊണ്ടു പറയുന്നു!

</lg>

<lg n="൬. ൭ ">എന്നാറേ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യ
പുത്ര യരുശലേമിനു നേരേ മുഖത്തെ വെച്ചു വിശുദ്ധസ്ഥലങ്ങളെ കൊ
</lg><lg n="൮"> ള്ളേ തൂകി ഇസ്രായേൽനാട്ടിന്ന് എതിരേ പ്രവചിക്ക! എസ്രയേൽ നാ
ടോടു പറക: യഹോവാകൎത്താവ് ഇപ്രകാരം പറയുന്നു: ഞാൻ ഇതാ
നിന്നെക്കൊള്ളേ (വരും) എൻ വാളിനെ ഉറയിൽനിന്ന് ഊരി നീതിമാ
</lg><lg n="൯"> നെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിക്കും. നിന്നിൽനിന്നു നീതി
മാനെയും ദുഷ്ടനെയും ഛേദിപ്പാറാകയാൽ എൻ വാൾ തെക്കുമുതൽ വട
</lg><lg n="൧൦"> ക്കോട്ടുസകലജഡത്തിന്നും എതിരേ ഉറയെ വിട്ടു ചെല്ലും. യഹോവ
യാകുന്ന ഞാൻ എൻ വാളിനെ ഉറയിൽനിന്ന് ഊരി എന്നു സകലജഡ
</lg><lg n="൧൧"> വും അറിയും; അത് ഇനി മടങ്ങുക ഇല്ല. നീയോ മനുഷ്യപുത്ര നടു ഒ
</lg><lg n="൧൨"> ടികേ ഞരങ്ങുന്നു? എന്നു നിന്നോടു ചോദിച്ചാൽ പറക: വരുന്ന ശ്രൂ
തിനിമിത്തം തന്നേ. ഏതു ഹൃദയവും ഉരുകും എല്ല കൈകളും അതാ
വരുന്നു, സംഭവിക്കുന്നു എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൩. ൧൪"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു; മനുഷ്യപുത്ര
പ്രവചിച്ചു പറക: യഹോവ ഇവ്വണ്ണം പറയുന്നു: ഒരു വാൾ! മൂൎച്ചകൂട്ടി
</lg><lg n="൧൫"> മിനുക്കിയ വാൾ! അരുകുലെക്കായി മൂൎച്ചകൂട്ടിയതു, മിന്നൽ ആവാൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/284&oldid=192282" എന്ന താളിൽനിന്ന് ശേഖരിച്ചത്