താൾ:GaXXXIV5 2.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

276 Ezekiel, XX. യഹെസ്കേൽ ൨൦.അ.

<lg n="൨൪"> തറിപ്പാൻ (സത്യം ചെയ്തു) താനും. എൻ ന്യായങ്ങളെ ചെയ്യാതേ എൻ
കെപ്പുകളെ ധിക്കരിച്ചു എൻ ശബ്ബത്തുകളെ ബാഹ്യമാക്കി കണ്ണുകൾ അ
</lg><lg n="൨൫"> പ്പന്മാരുടേ മുട്ടങ്ങളെ പിന്തേരുക ഹേതുവാലത്രേ. നന്നല്ലാത്ത വെപ്പു
കളെയും ജീവനെ വരുത്താത്ത ന്യായങ്ങളെയും അവൎക്കു ഞാൻ കൊടുത്തു,
</lg><lg n="൨൬"> ഗൎഭം തുറക്കുന്ന ഐറ്റ് എല്ലാം തീയൂടേ കത്തിച്ചു ഇങ്ങനേ അവരെ
സ്വന്തവഴിപാടുകളിലും അശുദ്ധമാക്കിയതു അവൎക്കു ഭ്രമം വരുത്തുവാനും
ഞാൻ യഹോവ എന്ന് അവർ അറിവാനും തന്നേ.

</lg>

<lg n="൨൭"> അതുകൊണ്ടു മനുഷ്യപുത്ര ഇസ്രയേൽഗൃഹത്തോട് ഉരിയാടി പറക!
യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: നിങ്ങളുടേ അപ്പന്മാർ എന്നോടു
</lg><lg n="൨൮"> ദ്രോഹിച്ച ലംഘനത്തിൻ ഇനി ഒന്നുണ്ടു എന്നെ ദുഷിച്ചതു: ഞാൻ അവൎക്കു
കൊടുപ്പാൻ കൈ ഉയൎത്തിയ നാട്ടിൽ പൂകിച്ചസേഷം അവർ ഏതു ഉയ
ൎന്ന കുന്നും തഴെച്ച മരവും എല്ലാം കണ്ടു അവിടേ തങ്ങളുടേ വലികളെ
കഴിച്ചു അവിടേ വ്യസനത്തിന്നുള്ള കാഴ്ച വെച്ചു അവിടേ ഇഷ്ടവാസ
</lg><lg n="൨൯"> നയെ അൎപ്പിച്ചു അവിടേ (മദ്യത്താൻ) ഊക്കഴിക്കയും ചെയ്തു. നിങ്ങൾ
ചെല്ലുന്ന കുന്നുകാവു എന്തു പോൽ? എന്നു ഞാൻ അവരോടു പറഞ്ഞിട്ടും
</lg><lg n="൩൦"> ഇന്നേ വരേ കന്നുകാവു എന്നു പേർ വിളിച്ചു പോരുന്നു. അതുകൊണ്ടു
ഇസ്രയേൽഗൃഹത്തോടു പറക: യഹോവാകൎത്താവ് ഇപ്രകാരം പറയു
ന്നു: അല്ലയോ ഇസ്രയേൽഗൃഹമേ, നിങ്ങൾ അപ്പന്മാരുടേ വഴിയിൽ
നിങ്ങളെ തന്നേ തീണ്ടിക്കയും അവരുടേ വെറുപ്പുകളോടു പറ്റി പുല
</lg><lg n="൩൧"> യാടുകയും, വഴിപാടുകൾ കഴിക്കയാലും മക്കളെ തീയൂടേ കടത്തുക
യാലും നിങ്ങളുടേ സകലമുട്ടങ്ങളോടും നിങ്ങളെ തന്നേ ഇന്നേവരേ
അശുദ്ധമാക്കുകയും ചെയ്തുകൊൾകേ ഞാൻ നിങ്ങളെ തന്നേ ചോദിപ്പിക്കയ്?
എൻ ജീവനാണ ഞാൻ നിങ്ങളെ ചോദിപ്പിക്ക ഇല്ല എന്നു യഹോവാ
വൎത്താവിൻ അരുക്കളപ്പാടും.

</lg>

<lg n="൩൧"> നാം ജാതികളെ പോലേ ആകും, രാജ്യങ്ങളിലേ കുലങ്ങൾക്ക് ഒത്തു
ചമഞ്ഞു മരവും കല്ലും ശുശ്രൂഷിക്കും എന്നു നിങ്ങൾ പറയുമ്പ്രകാരം അ
</lg><lg n="൩൩"> ങ്ങേ മനസ്സിൽ തോന്നുന്നത് ഒന്നു മാത്രം ഉണ്ടാക് ഇല്ല. എൻ ജീവനാ
ണ ബലത്ത കൈയാലും നീട്ടിയ ഭുജത്താലും ചൊരിയുന്ന ഊഷ്മാവിനാ
ലും ഞാൻ നിങ്ങളിൽ വാഴുകേ ഉണ്ണൂ എന്നു യഹോവാകൎത്താവിൻ അരുള
</lg><lg n="൩൪"> പ്പാടു. ബലത്ത കൈയാലും നീട്ടിയ ഭുജത്താലും ചൊരിയുന്ന ഊഷ്മാവി
നാലും ഞാൻ നിങ്ങളെ വംശങ്ങളിൽനിന്നു പുറപ്പെടുവിച്ചു നിങ്ങൾ ചി
</lg><lg n="൩൫"> തറിപ്പോയ രാജ്യങ്ങളിൽനിന്നു ചേൎത്തു, വംശങ്ങളുടേ മരിവിൽ നിങ്ങ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/282&oldid=192278" എന്ന താളിൽനിന്ന് ശേഖരിച്ചത്