താൾ:GaXXXIV5 2.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൬. അ. Ezekiel, XVI. 267

<lg n="൪൩"> നിന്റേ ബാല്യദിവസങ്ങളെ ഓൎക്കാതേ ഈ വിധത്തിൽ ഒക്കയും എ
നിക്ക് എതിരേ തിമിൎക്കയാൽ ഞാനും നിന്റേ വഴിയെ നിന്തലമേൽ
വരുത്തുന്നുണ്ടു. നിന്റേ എല്ലാ അറെപ്പുകളോടും കൂടേ ഞാനും (൩.മോ.
൧൯,൨൯) പാതകം ചെയ്യായ്‌വാൻ തന്നേ, എന്നു ഹോവാകൎത്താവിൻ
</lg><lg n="൪൪"> അരുളപ്പാടു. ഇതാ ഏതു സദൃശക്കാരനു0 നിന്നെച്ചൊല്ലി ഈ സദൃശം
</lg><lg n="൪൫"> പ്രയോഗിക്കും: അമ്മകണക്കേ മക്കളും എന്നത്രേ. തന്റേ ഭൎത്താവി
നെയും മക്കളെയും വെടിഞ്ഞുപോയ അമ്മെക്കു നീ മകൾ തന്നേ, തങ്ങ
ടേ ഭൎത്താക്കന്മാരെയും മക്കളെയും വെടിഞ്ഞ നിന്റേ സഹോദരികൾക്കു
നീ സഹോദരിയും ആകുന്നു. നിങ്ങടേ അമ്മ ഹിത്ഥ്യയും അപ്പൻ അ
</lg><lg n="൪൬"> മോൎയ്യനും അല്ലോ. നിന്റേ വലിയ സഹോദരി തന്റേ പുത്രിമാരു
മായി നിന്റേ വലത്തു വസിക്കുന്ന സദോം അത്രേ.
</lg><lg n="൪൭"> ഇരുവരുടേ വഴികളിൽ നീ നടന്നതും അവരുടേ അററെപ്പുകൾ പോലേ
ചെയ്തതും അസാരമ്മാത്രമല്ല, നിന്റേ എല്ലാ വഴികളിലും അവരെക്കാൾ
</lg><lg n="൪൮"> നീ വഷളായിച്ചമഞ്ഞു. എൻ ജീവനാണ എന്നു യഹോവാകൎത്താവിൻ
അരുളപ്പാടു; നിന്റേ പുത്രിമാരുമായി നീ ചെയ്തതു പോലേ സഹോദരി
</lg><lg n="൪൯"> യായ സദോം പുത്രിമാരുമായി ചെയ്തിട്ടില്ല. സഹോദരിയായ സദോമി
ന്റേ കുറ്റം ഇതത്രേ കാൺങ്ക: ഡംഭവും അന്നതൃപ്തിയും നിൎഭയസ്വൈ
രവും അവൾക്കും പുത്രിമാൎക്കും ഉണ്ടാകയാൽ ദീനദരിദ്രരുടേ കൈയിനെ
</lg><lg n="൫൦"> താങ്ങീട്ടില്ല. ഇങ്ങനേ അവർ പൊങ്ങി ഉയൎന്നു എന്റേ മുമ്പിൽ അ
റെപ്പു ചെയ്തു പോയി; അതു ഞാൻ കണ്ട ഉടനേ അവരെ നിക്കിക്ക
</lg><lg n="൫൧"> ളഞ്ഞു. ശമൎയ്യയോ നിൻ പാപങ്ങളുടേ പാതിയോളം പിഴെച്ചവൾ അ
ല്ല; അവരെക്കാൾ നീ അറെപ്പുകളെ വളരേ ആക്കി, ചെയ്ത അറെപ്പു
</lg><lg n="൫൨"> കൾ എല്ലാംകൊണ്ടും സഹോദരിമാരെ നിതീകരിച്ചു. എന്നാൽ നീ സ
ഹോദരിമാൎക്ക് നടുതീൎത്ത മാനക്കേടു നീയും ചുമക്ക! അവരെക്കാൾ കുത്സി
തയായി കാട്ടിയ നിന്റേ പാപങ്ങളാൽ അവർ നിന്നിൽ നീതി ഏറിയ
വരല്ലോ. ഇങ്ങനേ സഹോദരിമാരെ നീതീകരിച്ച ശേഷം നീയും നാ
ണിച്ചു നിന്റേ മാനക്കേടു ചുമന്നു വരിക!

</lg>

<lg n="൫൩"> ഞാനോ അവരുടേ അടിമയെ മാറ്റും, സദോംപുത്രിമാരുടേ അടിമ
യും ശമൎയ്യാപുത്രിമാരുടേ അടിമയും ഇരുവരുടേ ഇടയിൽ നിന്റേ അടിമ
</lg><lg n="൫൪"> തന്നെയും മാറ്റും; നീ ചെയ്തത് എല്ലാം ഓൎത്തു ലജ്ജിച്ചു നിന്റേ മാന
</lg><lg n="൫൫"> ക്കേടു ചുമന്നുകൊണ്ട് അവരെ ആശ്വസിപ്പിക്കേണ്ടതിന്നത്രേ. നിന്റേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/273&oldid=192259" എന്ന താളിൽനിന്ന് ശേഖരിച്ചത്