താൾ:GaXXXIV5 2.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൬. അ. Ezekiel, XVI. 265

<lg n="൧൪">ച്ചു. അത്യന്തം സുന്ദരിയായി ചമഞ്ഞു രാജത്വവും സാധിച്ചു. ഭംഗിയെ
</lg><lg n="൧൪"> ചൊല്ലി നിന്റേ കീൎത്തി ജാതികളിൽ പുറപ്പെട്ടു. ഞാൻ നിന്മേൽ വെ
ച്ച എൻ പ്രഭയാൽ അതു സാക്ഷാൽ തികവുള്ളത് എന്നു യഹോവാകൎത്താ
വിൻ അരുളപ്പാടു.

</lg>

<lg n="൧൫"> അനന്തരം നിന്റേ സൌന്ദൎയ്യത്തിൽ നീ ആശ്രയിച്ചു പേർകൊണ്ട
തിൽ തേറി പുലയാടി, കടക്കുന്ന ഏവന്റേ മേലും നിൻ വേശ്യാവൃത്തി
</lg><lg n="൧൬"> യേ തൂകി, അവന്ന് അതു കിട്ടി. നിന്റേ വസ്ത്രങ്ങളിൽ ചിലതു നീ
എടുത്തു പല നിറത്തിൽ കന്നുകാവു (ജമക്കാളങ്ങളെ) തീൎത്തു അവയുടേ
</lg><lg n="൧൭"> മേൽ പുലയാടി, വരേണ്ടാത്തതും ആകാത്തതും അത്രേ! ഞാൻ തന്ന
എന്റേ പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണക്കോപ്പ് എടുത്തു നി
</lg><lg n="൧൮"> ണക്കു പുരുഷബിംബങ്ങളെ ചമെച്ചു അവയോടു പുലയാടി. നിന്റേ
ചിത്രത്തൈയലുള്ള ശീലകൾകൊണ്ടു നീ അവ പുതപ്പിച്ചു, എൻ തൈല
</lg><lg n="൧൯"> വും ധൂപവൎഗ്ഗവും അവെക്കു നിവേദിച്ചു. ഞാൻ തന്ന എന്റേ അന്നവും
ഞാൻ നിന്നെ തീറ്ററിയ മാവ് എണ്ണ തേനും ഇഷ്ടഗന്ധം കഴിപ്പാൻ നീ
അവെക്കു മുൻ വെച്ചു. ഇങ്ങനേ ആയി എന്നു യഹോവാകൎത്താവിൻ
</lg><lg n="൨൦"> അരുളപ്പാടു.- നീ എനിക്കു പെറ്റ പുത്രപുത്രിമാരെയും എടുത്തു അവെ
</lg><lg n="൨൧"> ക്ക് ഊണായി കഴിച്ചു; നിന്റേ വേശ്യാദോഷം പോരാഞ്ഞിട്ടോ എൻ
</lg><lg n="൨൨"> മക്കളെ നീ അറുത്തു അവെക്കു തീയൂടേ കടത്തി അൎപ്പിച്ചതു? നിന്റേ
എല്ലാ അറെപ്പുകളിലും വേശ്യാദോഷങ്ങളിലും നീ നഗ്നയും ഉടാത്തവളു
മായി ചോരയിൽ പിരണ്ടുകിടന്ന ബാല്യദിവസങ്ങളെ ഓൎത്തതും ഇല്ല.

</lg>

<lg n="൨൩"> നിന്റേ എല്ലാ ദുഷ്ടതെക്കും പിന്നേ ഉണ്ടായിതു: നിനക്കു ഹാ കഷ്ടം
</lg><lg n="൨൪"> കഷ്ടം! എന്നു യഹോവാകൎത്താവിൻ അരുളപ്പാടു: നീ കല്‌വളവു പണി
</lg><lg n="൨൫"> തു വീഥിതോറും നിനക്കു കാവു ചമെച്ചു, വഴിത്തല തോറും നിൻ കാ
വു തീൎത്തു നിന്റേ ഭംഗിക്കു കറ പിടിപ്പിച്ചു കടക്കുന്ന ഏവന്നും കാൽ
</lg><lg n="൨൬"> അകത്തി വെച്ചു നിന്റേ പുലയാട്ടു പെരുപ്പിച്ചു. മാംസപുഷ്ടി ഏറും
മിസ്രക്കാർ എന്ന നിന്റേ അയൽക്കാരോടു നീ കളിച്ചു എന്നെ മുഷിപ്പി
</lg><lg n="൨൭"> പ്പാൻ നിന്റേ പുലയാട്ടു പെരുപ്പിച്ചു. അന്നു അതാ ഞാൻ നിണക്കു
നേരേ കൈ നീട്ടി ദിവസപ്പൊറുതിക്കുള്ളതു കുറെച്ചു നിന്റേ അസഭ്യ
വഴിയിങ്കൽ നാണിച്ചു നിന്നെ പകെക്കുന്ന ഫലിഷ്ടപുത്രിമാരുടേ ഇഷ്ട
</lg><lg n="൨൮"> ത്തിന്നു നിന്നേ ഏല്പിച്ചു വിട്ടു. നീ തൃപ്തി വരാത്തവൾ ആകയാൽ അ
ശ്ശൂരോടും പുലയാടി, തൃപ്തി കണ്ടതും ഇല്ല. കനാന്യപ്രായമുള്ള കൽദയ
ദേശത്തോളവും നി പുലയാട്ടു പെരുപ്പിച്ചു അതിനാൽ തൃപ്തി കണ്ടതും

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/271&oldid=192255" എന്ന താളിൽനിന്ന് ശേഖരിച്ചത്