താൾ:GaXXXIV5 2.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൧൩.അ. Isaiah, XIII. 21

V. അദ്ധ്യ. ൧൩ — ൨൩ ബാബേൽ മുതലായ
ജാതികൾക്കു ശിക്ഷാജ്ഞകൾ.

൧൩. അദ്ധ്യായം. (—൧൪, ൨൩.)

<lg n="൧">ആമോചിൻ പുത്രനായ യശയ്യാ ബാബേലിനെ ചൊല്ലി ദൎശിച്ച ആജ്ഞ.

(൨) യഹോവ പട്ടാളങ്ങളെ ഒരുക്കി (൯) അഹങ്കാരിയെ ശിക്ഷിപ്പാൻ നി
യോഗിച്ചു (൧൭) മാദയരെ കൊണ്ടു ബാബേലിനു കലാപം വരുത്തുകയാൽ
(൧൪,൧) ഇസ്രയേൽപ്രവാസം മാറി (൪), ശത്രുരാജാവിനെ കുറിച്ചു പാടി ലോ
കത്തിന്നു വന്ന സ്വൈരത്തെയും (൯) പാതാളവാസികൾ ഭ്രഷ്ടനെ പരിഹ
സിക്കുന്നതും (൧൨), മേരുവോളം ഉയൎന്നവന്റെ അധഃപതനവും (൧൬) ശവ
ത്തിന്റെ അപമാനവും (൨൦) രാജ്യസംഹാരത്തെയും കൊണ്ടാടും.

</lg><lg n="൨">അല്ലയോ വെറുമ്മലമേൽ കൊടി ഏററി ശബ്ദം ഉയത്തി കൈകൊ
ണ്ടു വീശുവിൻ, മഹാത്മാക്കളുടെ പടിവാതിലുകളിൽ അവർ പൂകുവാൻ
</lg><lg n="൩">തന്നേ. ഞാൻ വിശുദ്ധീകരിച്ചവരെ കല്പിച്ചു എൻ കോപനിവൃത്തിക്കാ
</lg><lg n="൪">യി എൻ ഡംഭത്താൽ ഉല്ലസിക്കുന്ന വീരന്മാരെ വിളിച്ചിരിക്കുന്നു. ഹാ
മലകളിൽ പെരുത്ത ജനത്തിനൊത്ത കോലാഹലശബ്ദം, രാജ്യങ്ങളേ
നിനാഭം (പോലേ) ഒന്നിച്ചു ക്രടിയ ജാതികളുടെ ആരവം! സൈന്യ
</lg><lg n="൫">ങ്ങളുടയ യഹോവ പോർസൈസ്ത്രത്തെ എണ്ണിനോക്കുന്നു. ദൂരദേശ
ത്തിങ്കുന്നു വാനത്തിൻ അറ്റത്തുനിന്ന് അവർ വരുന്നതു സവ്വഭൂമിയെ
യും സന്നമാക്കുവാൻ, യഹോവയും അവന്റെ ഈറ്റലിന്റെ ആയുധങ്ങ
</lg><lg n="൬">ളും തന്നേ. — യഹോവാദിവസം സമീപമാകയാൽ മുറയിടുവിൻ, അതു
</lg><lg n="൭">കെല്പനിൽനിന്നു കലാപം പോലേ വരും (യോവേ.൧, ൧൫). എന്നതു
കൊണ്ട് കൈകൾ എല്ലാം തളരുകയും മൎത്യഹൃദയം ഒക്കേ ഉരുകുകയും,
</lg><lg n="൮">വലിവു നോവുകൾ പിടിച്ചിട്ടു പെറുന്നവളെ പോലേ പിടെച്ചു മെരി
ൾകയും, തങ്ങളിൽ വിസ്മയിക്കയും, അവരുടെ മുഖങ്ങൾ ജാലാമുഖമാക
യും ചെയ്യും.

</lg>

<lg n="൯">കണ്ടാലും ക്രൂരവും ചീറ്റവും കോപചൂടുമായി യഹോവ ദിവസം വരുന്നതു
ഭൂമിയെ പാഴാക്കുവാനും അതിങ്കന്നു പാപികളെ വേരറുപ്പാനും ത
</lg><lg n="൧൦">ന്നേ. വാനമീനുകളും തിരുവാതിരാദിനക്ഷത്രങ്ങളും സ്വപ്രകാശത്തെ
മിന്നിക്കായ്കയും, സൂൎയ്യൻ ഉദയത്തിങ്കൽ ഇരുൾകയും ചന്ദ്രൻ നിലാവിനെ
</lg><lg n="൧൧">തെളങ്ങിക്കായ്കയും, ഊഴിമേൽ ഞാൻ തിന്മയെയും ദുഷ്ടരിൽ അകൃത്യ
ത്തെയും സന്ദൎശിച്ചു, അഹങ്കാരികളുടെ ഡംഭിനെ ശമിപ്പിക്കയും, പ്രൌ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/27&oldid=191664" എന്ന താളിൽനിന്ന് ശേഖരിച്ചത്