താൾ:GaXXXIV5 2.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

262 Ezekiel, XIV. യഹെസ്ക്കേൽ ൧൪. അ

<lg n="൧൦"> ഇസ്രയേലിൽ നിന്ന് അവനെ സംഹരിക്കും. അവർ തങ്ങളുടേ കുറ്റ
ത്തെ ചുമക്കും, ചോദിക്കുന്നവന്റേ കുറ്റം പോലേ പ്രവാചകന്റേ കു
</lg><lg n="൧൧"> റ്റം ആകും; ഇസ്രയേൽഗൃഹം ഇനി എന്നെ വിട്ടുഴലാതേയും സകല
ദ്രോഹങ്ങളാലും ഇനി തങ്ങളെ തീണ്ടിക്കാതേയും എനിക്കു ജനവും ഞാൻ
അവൎക്കു ദൈവവും ആയിത്തീരുവാൻ തന്നേ, എന്നു യഹോവാകൎത്താ
വിൻ അരുളപ്പാടു.

</lg> <lg n="൧൨. ൧൩">. ൧൩ യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര ഒ
രു ദേശം ദ്രോഹലംഘനം ചെയ്‌വാൻ എന്നോടു പിഴെച്ചുപോയിട്ടു അതി
ന്മേൽ ഞാൻ കൈനീട്ടി (൩ മോ. ൨൬, ൨൨.൨൭.) അതിന്നു അപ്പക്കോ
ലിനെ ഒടിച്ചു ക്ഷാമം അതിൽ അയച്ചു മനുഷ്യരെയും പശ്വാദിയെയും
ഛേദിച്ചുകളയുമ്പോൾ, നോഹ ദാനിയേൽ ഇയ്യോബ് ഈ മൂവർ
അതിനകത്ത് ഉണ്ടായാലും അവർ തങ്ങളുടേ നീതികൊണ്ടു സ്വദേഹിയെ
</lg><lg n="൧൪"> ഉദ്ധരിക്കും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. ഞാൻ ദുഷ്ടമൃഗ
ങ്ങൾ ദേശത്തു കടത്തീട്ടു അവ അതിനെ മക്കളില്ലാതാക്കി മൃഗഭയം ഹേ
</lg><lg n="൧൬">തുവായി ആരും കടക്കാതവണ്ണം പാഴാക്കിയാൽ, ആ മൂന്നു പുരുഷന്മാർ
അകത്ത് എങ്കിൽ എൻ ജിവനാണ പുത്രരെയോ പുത്രിമാരെയോ ഉദ്ധ
രിക്ക ഇല്ല, അവൎക്കു മാത്രം ഉദ്ധരണവും ദേശത്തിന്നു ശൂന്യതയും വരും
</lg><lg n="൧൭"> എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. അല്ലെങ്കിൽ ആ ദേശത്തിൽ
ഞാൻ വാൾ വരുത്തി: "ഹേ വാളേ ഈ നാട്ടിൽ ഊടാടുക" എന്നു ചൊ
</lg><lg n="൧൮">ല്ലി അതിൽനിന്നു മനുഷ്യപശ്വാദിയെ ഛേദിച്ചുകളഞ്ഞാൽ, ആ മൂവർ
അതിനകത്ത് എങ്കിൽ എൻ ജീവനാണ പുത്രപുത്രിമാരെ ഉദ്ധരിക്ക
ഇല്ല അവൎക്കേ ഉദ്ധരണം ഉളളു എന്നു യഹോവകൎത്താവിൻ അരുളപ്പാടു.
</lg><lg n="൧൯"> അല്ല ആ ദേശത്തിൽ മഹാവ്യാധിയെ അയച്ചുവിട്ടു എൻ ഊഷ്മാവിനെ
ചോരയിൽ അതിന്മേൽ ചൊരിഞ്ഞു മനുഷ്യപശ്വാദിയെ അതിൽനിന്നു
</lg><lg n="൨൦"> ഛേദിച്ചുകളകിലുമാം. അന്നു നോഹ ദാനിയേൽ ഇയ്യോബ് ഇവർ
അതിൽ ഉണ്ടായാൽ എൻ ജിവനാണ മകനെയോ മകളെയോ ഉദ്ധരിക്ക
ഇല്ല തങ്ങളുടേ നീതികൊണ്ടു സ്വദേഹിയേ ഉദ്ധരിക്കേ ഉള്ളു എന്നു യ
</lg><lg n="൨൧"> ഹോവാകൎത്താവിൻ അരുളപ്പാടു.—എങ്ങനേ എന്നാൽ യഹോവാകൎത്താ
വ് ഇവ്വണ്ണം പറയുന്നു: യരുശലേമിൽനിന്നു മനുഷ്യപശ്വാദിയെ ഛേ
ദിപ്പാൻ ഞാൻ വാൾ ക്ഷാമം ദുഷ്ടമൃഗം മഹാവ്യാധി ഈ എന്റേ കൊടിയ
</lg><lg n="൨൨"> ന്യായവിധികൾ നാലും അങ്ങ് അയച്ചാൽ പിന്നേയല്ലോ? അതിൽ
പുറപ്പെടീക്കേണ്ടുന്ന പുത്രിപുത്രന്മാർ ആകുന്ന ഒരു വിടുവിപ്പു ഇതാ ശേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/268&oldid=192248" എന്ന താളിൽനിന്ന് ശേഖരിച്ചത്